പ്രിയ സഹോദരീ സഹോദരന്മാരേ....അസ്സലാമു അലൈകും,ദുൽ ഹജ്ജു 10-ലെ ബലി പെരുന്നാൾ ദിനവും അതിനെ തുടർന്ന് വരുന്ന 11, 12, 13 ദിവസങ്ങളിലെ അയ്യാമു തശ്രീഖ് എന്നറിയപ്പെടുന്ന ദിവസങ്ങളും അല്ലാഹുവിനെ ദിക്ര് ചെയ്യുന്നതിനും/സ്മരിക്കുന്നതിനുംതക്ബീർ ചൊല്ലുന്നതിനും ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ്.അറഫാ ദിനം സുബഹു നിസ്ക്കാരം മുതൽ 13-നു അസ്ർ വരെ എല്ലാ നിർബന്ധ നിസ്ക്കാരങ്ങൾക്കും ഉടനെ
തക്ബീർ ചൊല്ലൽ സുന്നതുണ്ട് .
البقرة
അൽ ബഖറ 203 തഫ്സീർ ഇബ്നു കസീർ സഹിതം
ഇവിടെ ചർച്ച ചെയ്യുന്നു.ഈ ആയത്തുമായി ബന്ധപ്പെട്ട അൽ ബഖറ 197-202 വരെയുള്ള ആയത്തുകളും പരിഭാഷയും കൂടി ചുവടെ ചേർക്കുന്നു.203.ന്റെ മാത്രം വ്യാഖ്യാനം നല്കിയിരിക്കുന്നു.
الْحَجُّ أَشْهُرٌ مَّعْلُومَاتٌ فَمَن فَرَضَ فِيهِنَّ الْحَجَّ فَلاَ رَفَثَ وَلاَ فُسُوقَ وَلاَ جِدَالَ فِي الْحَجِّ وَمَا تَفْعَلُواْ مِنْ خَيْرٍ يَعْلَمْهُ اللَّهُ وَتَزَوَّدُواْ فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُولِي الأَلْبَابِ
ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. ( ഹജ്ജിനു പോകുമ്പോള്‍ ) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക.
لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُواْ فَضْلاً مِّن رَّبِّكُمْ فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُواْ اللَّهَ عِندَ الْمَشْعَرِ الْحَرَامِ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّالِّينَ
( ഹജ്ജിനിടയില്‍ ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൌതികാനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല. അറഫാത്തില്‍ നിന്ന് നിങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ മശ്‌അറുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍. അവന്‍ നിങ്ങള്‍ക്ക് വഴി കാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവിന്‍. ഇതിനു മുമ്പ് നിങ്ങള്‍ പിഴച്ചവരില്‍ പെട്ടവരായിരുന്നാലും.
ثُمَّ أَفِيضُواْ مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُواْ اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ
എന്നിട്ട് ആളുകള്‍ ( സാധാരണ തീര്‍ത്ഥാടകര്‍ ) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
فَإِذَا قَضَيْتُم مَّنَاسِكَكُمْ فَاذْكُرُواْ اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا فَمِنَ النَّاسِ مَن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الآخِرَةِ مِنْ خَلاقٍ
അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ ( അനുഗ്രഹം ) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല.
وَمِنْهُم مَّن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്.
أُوْلَئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُواْ وَاللَّهُ سَرِيعُ الْحِسَابِ
അവര്‍ സമ്പാദിച്ചതിന്‍റെഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനാകുന്നു.
وَاذْكُرُواْ اللَّهَ فِي أَيَّامٍ مَّعْدُودَاتٍ فَمَن تَعَجَّلَ فِي يَوْمَيْنِ فَلاَ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلا إِثْمَ عَلَيْهِ لِمَنِ اتَّقَى وَاتَّقُواْ اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ
എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. ( അവയില്‍ ) രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ( ഒരു ദിവസവും കൂടി ) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് ( അതാണ് ഉത്തമം ). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക.
وَاذْكُرُوا اللَّهَ فِي أَيَّامٍ مَّعْدُودَاتٍ ۚ فَمَن تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَا إِثْمَ عَلَيْهِ ۚ لِمَنِ اتَّقَىٰ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ
تُحْشَرُونَ
'എണ്ണപ്പെട്ട ദിവസങ്ങളില്‍' നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. അവയില്‍ രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ( ഒരു ദിവസവും കൂടി ) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് അതാണ് ഉത്തമം . നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക
ഈ ആയത്തിന് തഫ്സീർ ഇബ്നു കസീറിൽ നല്കിയിട്ടുള്ള വ്യാഖ്യാനം കാണുക .അറബി മൂലവും മലയാള സാരാംശവും ചുവടെ ചേർക്കുന്നു.
قَالَ اِبْن عَبَّاس : الْأَيَّام
الْمَعْدُودَات أَيَّام التَّشْرِيق وَالْأَيَّام الْمَعْلُومَات أَيَّام الْعَشْر .
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറയുന്നു:ഇവിടെ ''എണ്ണപ്പെട്ട ദിവസങ്ങൾ'' എന്നാൽ 'അയ്യാമുതശ്രീഖ്' ആണ്-ദുൽ ഹിജ്ജ 11,12,13 ദിവസങ്ങൾ.എന്നാൽ 'അറിയപ്പെട്ട ദിവസങ്ങൾ ' എന്നത് അയാമുൽ അഷർ അഥവാ ദുൽ ഹിജ്ജ 1 മുതൽ 10 വരെയുള്ള ദിവസങ്ങൾ ആണ്.
وَقَالَ عِكْرِمَة " وَاذْكُرُوا اللَّه فِي أَيَّام مَعْدُودَات " يَعْنِي التَّكْبِير فِي أَيَّام التَّشْرِيق بَعْد الصَّلَوَات الْمَكْتُوبَات : اللَّه أَكْبَر اللَّه أَكْبَر .
ഇകരിമ പറയുന്നു: ''എണ്ണപ്പെട്ട ദിവസങ്ങളില്‍' നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക'' എന്നാൽ അഞ്ചു നേരത്തെ ഫർദു നിസ്ക്കാരങ്ങൾക്ക് ശേഷം
اللَّه أَكْبَر اللَّه أَكْبَر
...........എന്ന തക്ബീർ ചൊല്ലുക എന്നാണു.
وَقَالَ الْإِمَام أَحْمَد : حَدَّثَنَا وَكِيع حَدَّثَنَا مُوسَى بْن عَلِيّ عَنْ أَبِيهِ قَالَ : سَمِعْت عُقْبَة بْن عَامِر قَالَ : قَالَ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - " يَوْم عَرَفَة وَيَوْم النَّحْر وَأَيَّام التَّشْرِيق عِيدُنَا أَهْل الْإِسْلَام وَهِيَ أَيَّام أَكْلٍ وَشُرْبٍ " وَقَالَ أَحْمَد أَيْضًا : حَدَّثَنَا هِشَام أَخْبَرَنَا خَالِد عَنْ أَبِي الْمَلِيح عَنْ نُبَيْشَة الْهُذَلِيّ قَالَ : قَالَ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - " أَيَّام التَّشْرِيق أَيَّام أَكْل وَشُرْب وَذِكْر اللَّه "
ഇമാം അഹ്മദ് റഹ്മതുല്ലാഹി അലൈഹി രേഖപ്പെടുത്തിയ ഉഖ്ബത് ബ്നു ആമിർ റദിയല്ലാഹു അൻഹുവിൽ നിന്നുള്ള ഒരു ഹദീസ് കാണുക.അദ്ദേഹം പറഞ്ഞു :റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
يَوْم عَرَفَة وَيَوْم النَّحْر وَأَيَّام التَّشْرِيق عِيدُنَا أَهْل الْإِسْلَام وَهِيَ أَيَّام أَكْلٍ وَشُرْبٍ
അറഫാ ദിനവും ബലി ദിനവും അയ്യാമു തശരീഖും ഇസ്ലാമിന്റെ ആളുകളായ നമ്മുടെ പെരുന്നാൾ /ഈദു ദിനങ്ങളാണ്;ആ ദിവസങ്ങൾ തീറ്റയുടെയും കുടിയുടെയും ദിവസങ്ങളാണ്.
വീണ്ടും ഇമാം അഹ്മദ് റഹ്മതുല്ലാഹി അലൈഹി തന്നെ രേഖപ്പെടുത്തിയ നുബൈശത്ത് അൽ ഹുദലിയിൽ നിന്നുള്ള ഒരു ഹദീസ് കാണുക.അദ്ദേഹം പറഞ്ഞു :റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
أَيَّام التَّشْرِيق أَيَّام أَكْل وَشُرْب وَذِكْر اللَّه
അയ്യാമു തശരീഖ് തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനു ദിക്ര് ചെയ്യേണ്ടതിന്റെയും ദിവസങ്ങളാണ്
وَرَوَاهُ مُسْلِم أَيْضًا وَتَقَدَّمَ حَدِيث جُبَيْر بْن مُطْعِم " عَرَفَة كُلّهَا مَوْقِف وَأَيَّام التَّشْرِيق كُلّهَا ذَبْح" وَتَقَدَّمَ أَيْضًا حَدِيث عَبْد الرَّحْمَن بْن يَعْمَر الدَّيْلِيّ" وَأَيَّام مِنًى ثَلَاثَة فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إِثْم عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْهِ "
മുസ്ലിം റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക
عَرَفَة كُلّهَا مَوْقِف وَأَيَّام التَّشْرِيق كُلّهَا ذَبْح
അറഫാ ദിനം നില്ക്കാനുള്ളതും-അറഫാ സംഗമം- അയ്യാമു തശരീഖ് മുഴുവൻ ബലിയ്ക്കു ഉള്ള ദിവസങ്ങളുമാണ്.അബ്ദു റഹ്മാന് ബ്നു യഅമർ അദ്ദൈലിയുടെ ഹദീസ് മുമ്പ് പറഞ്ഞതാണ് .അത് കാണുക
وَأَيَّامُ مِنىً ثَلَاثَةٌ فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْه
മിനാ -തശരീഖ്-ദിനങ്ങൾ മൂന്നാണ്;
وَأَيَّامُ مِنىً ثَلَاثَةٌ فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْه
അവയില്‍ രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ഒരു ദിവസവും കൂടി താമസിച്ചു പോരുന്നവന്നും കുറ്റമില്ല.
وَقَالَ اِبْن جَرِير : حَدَّثَنَا يَعْقُوب بْن إِبْرَاهِيم وَخَلَّاد بْن أَسْلَمَ قَالَا : حَدَّثَنَا هِشَام عَنْ عَمْرو بْن أَبِي سَلَمَة عَنْ أَبِيهِ عَنْ أَبِي هُرَيْرَة أَنَّ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - قَالَ " أَيَّام التَّشْرِيق أَيَّام طُعْم وَذِكْر اللَّه " وَحَدَّثَنَا خَالِد بْن أَسْلَمَ حَدَّثَنَا رَوْح حَدَّثَنَا صَالِح حَدَّثَنِي اِبْن شِهَاب عَنْ سَعِيد بْن الْمُسَيِّب عَنْ أَبِي هُرَيْرَة أَنَّ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - بَعَثَ عَبْد اللَّه بْن حُذَافَة يَطُوف فِي مِنًى " لَا تَصُومُوا هَذِهِ الْأَيَّام فَإِنَّهَا أَيَّام أَكْل وَشُرْب وَذِكْر اللَّه عَزَّ وَجَلَّ "
ഇബ്നു ജരീർ രേഖപ്പെടുത്തിയ അബൂ ഹുറൈറയിൽ നിന്നുള്ള ഒരു റിപ്പോർട്ട് കാണുക .
അദ്ദേഹം പറഞ്ഞു :റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
أَيَّام التَّشْرِيق أَيَّام طُعْم وَذِكْر اللَّه
അയ്യാമു തശരീഖ് തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനു ദിക്ര് ചെയ്യേണ്ടതിന്റെയും ദിവസങ്ങളാണ്.
അബൂ ഹുറൈറയിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് കാണുക .അദ്ദേഹം പറഞ്ഞു :റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബ്ദുല്ലാഹി ബ്നു ഹുദാഫയെ
لَا تَصُومُوا هَذِهِ الْأَيَّام فَإِنَّهَا أَيَّام أَكْل وَشُرْب وَذِكْر اللَّه عَزَّ وَجَلَّ "
ഈ ദിവസങ്ങളിൽ നിങ്ങൾ നോമ്പ് നോല്ക്കരുത്;നിശ്ചയം ഈ ദിവസങ്ങൾ തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനു ദിക്ര് ചെയ്യേണ്ടതിന്റെയും ദിവസങ്ങളാണ് എന്ന് പ്രഖ്യാപിക്കുന്നതിനായി മിനായിലൂടെ സഞ്ചരിപ്പിച്ചു.
وَحَدَّثَنَا يَعْقُوب حَدَّثَنَا هِشَام عَنْ سُفْيَان بْن حُسَيْن عَنْ الزُّهْرِيّ قَالَ : بَعَثَ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - عَبْد اللَّه بْن حُذَافَة فَنَادَى فِي أَيَّام التَّشْرِيق فَقَالَ" إِنَّ هَذِهِ أَيَّام أَكْل وَشُرْب وَذِكْر اللَّه إِلَّا مَنْ كَانَ عَلَيْهِ صَوْم مِنْ هَدْي " زِيَادَة حَسَنَة وَلَكِنْ مُرْسَلَة وَبِهِ قَالَ هِشَام عَنْ عَبْد الْمَلِك بْن أَبِي سُلَيْمَان عَنْ عَمْرو بْن دِينَار أَنَّ رَسُول اللَّه - صَلَّى اللَّه عَلَيْهِ وَآلِهِ وَسَلَّمَ - بَعَثَ بِشْر بْن سُحَيْم فَنَادَى فِي أَيَّام التَّشْرِيق فَقَالَ" إِنَّ هَذِهِ أَيَّام أَكْل وَشُرْب وَذِكْر اللَّه " وَقَالَ هُشَيْم عَنْ اِبْن أَبِي لَيْلَى عَنْ عَطَاء عَنْ عَائِشَة قَالَتْ : نَهَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَعَلَى آلِهِ وَسَلَّمَ عَنْ صَوْم أَيَّام التَّشْرِيق قَالَ " وَهِيَ أَيَّام أَكْل وَشُرْب وَذِكْر اللَّه "
സമാനമായ മറ്റു റിപ്പോർട്ടുകളാണ് മുകളിൽ.ഒരു റിപ്പോർട്ടിൽ ഹദ്യിന്റെ നോമ്പ് വീട്ടാനുള്ളവന് ഒഴികെ നോമ്പ് പാടില്ല എന്ന് കാണാം .ബിശ്രു ബ്നു സുഹിം എന്ന സഹാബിയെയും നബി ഇങ്ങിനെ പ്രഖ്യാപിക്കുന്നതിനായി പറഞ്ഞു വിട്ടതായി കാണാം.ആയിഷ ബീവിയിൽ നിന്നും സമാനമായ ഹദീസ് വന്നിട്ടുണ്ട്.
وَقَالَ مُحَمَّد بْن إِسْحَاق عَنْ حَكِيم بْن حَكِيم عَنْ مَسْعُود بْن الْحَكَم الزُّرَقِيّ عَنْ أُمّه قَالَتْ : لَكَأَنِّي أَنْظُر إِلَى عَلِيّ عَلَى بَغْلَة رَسُول اللَّه - صَلَّى اللَّه عَلَيْهِ وَسَلَّمَ - الْبَيْضَاء حَتَّى وَقَفَ عَلَى شِعْب الْأَنْصَار وَهُوَ يَقُول : يَا أَيّهَا النَّاس إِنَّهَا لَيْسَتْ بِأَيَّامِ صِيَام إِنَّمَا هِيَ أَيَّام أَكْل وَشُرْب وَذِكْر اللَّه .
മസ്ഊദു ബ്നു ഹകം അസ്സുറഖി എന്നവർ തന്റെ മാതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:റസ്സൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കോവർ കഴുതയുടെ പുറത്തു അലി റദിയല്ലാഹു അൻഹു ഇരിക്കുന്നത് ഇപ്പോഴും ഞാൻ കാണുന്നത് പോലെയുണ്ട്;എന്നിട്ട് അന്സാരികളുടെ ഭാഗത്ത് വന്നു അദ്ദേഹം പറഞ്ഞു:
يَا أَيّهَا النَّاس إِنَّهَا لَيْسَتْ بِأَيَّامِ صِيَام إِنَّمَا هِيَ أَيَّام أَكْل وَشُرْب وَذِكْر اللَّه .
അല്ലയോ ജനങ്ങളേ....ഇത് നോമ്പിന്റെ ദിനങ്ങളല്ല;മറിച്ചു തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനു ദിക്ര് ചെയ്യേണ്ടതിന്റെയും ദിവസങ്ങളാണ്.
وَقَالَ مِقْسَم عَنْ اِبْن عَبَّاس : الْأَيَّام الْمَعْدُودَات أَيَّام التَّشْرِيق أَرْبَعَة أَيَّام يَوْم النَّحْر وَثَلَاثَة بَعْده وَرُوِيَ عَنْ اِبْن عُمَر وَابْن الزُّبَيْر وَأَبِي مُوسَى وَعَطَاء وَمُجَاهِد وَعِكْرِمَة وَسَعِيد بْن جُبَيْر وَأَبِي مَالِك وَإِبْرَاهِيم النَّخَعِيّ وَيَحْيَى بْن أَبِي كَثِير وَالْحَسَن وَقَتَادَة وَالسُّدِّيّ وَالزُّهْرِيّ وَالرَّبِيع بْن أَنَس وَالضَّحَّاك وَمُقَاتِل بْن حَيَّان وَعَطَاء الْخُرَاسَانِيّ وَمَالِك بْن أَنَس وَغَيْرهمْ مِثْل ذَلِكَ
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറഞ്ഞതായി മിഖ്സം പറയുന്നു:''എണ്ണപ്പെട്ട ദിവസങ്ങൾ'' എന്നാൽ ബലി ദിനവും അതിനെ തുടർന്ന് വരുന്ന മൂന്നു ദിവസങ്ങളുമാണ് .പല പ്രമുഖരിൽ നിന്നും സമാനമായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
وَقَالَ عَلِيّ بْن أَبِي طَالِب هِيَ ثَلَاثَة : يَوْم النَّحْر وَيَوْمَانِ بَعْده اِذْبَحْ فِي أَيّهنَّ شِئْت وَأَفْضَلهَا أَوَّلهَا
അലിയ്യ് ബ്നു അബീ ത്വാലിബു റദിയല്ലാഹു അൻഹു പറയുന്നു: ''എണ്ണപ്പെട്ട ദിവസങ്ങൾ'' എന്നാൽ ബലി ദിനവും -പെരുന്നാൾ ദിനം-ശേഷം വരുന്ന രണ്ടു ദിവസങ്ങളുമാണ്.ഇതിൽ എതു ദിവസവും ബലി അർപ്പിക്കാം;എന്നാൽ ഏറ്റവും ശ്രേഷ്ട്ടം ആദ്യ ദിവസം അറുക്കുന്നതാണ്.
وَالْقَوْل الْأَوَّل هُوَ الْمَشْهُور وَعَلَيْهِ دَلَّ ظَاهِر الْآيَة الْكَرِيمَة حَيْثُ قَالَ" فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْهِ " فَدَلَّ عَلَى ثَلَاثَة بَعْد النَّحْر وَيَتَعَلَّق بِقَوْلِهِ " وَاذْكُرُوا اللَّهَ فِي أَيَّام مَعْدُودَات " ذِكْر اللَّه عَلَى الْأَضَاحِيّ وَقَدْ تَقَدَّمَ أَنَّ الرَّاجِح فِي ذَلِكَ مَذْهَب الشَّافِعِيّ رَحِمَهُ اللَّه وَهُوَ أَنَّ وَقْت الْأُضْحِيَّة مِنْ يَوْم النَّحْر إِلَى آخِر أَيَّام التَّشْرِيق
എന്നാൽ ആദ്യ അഭിപ്രായമാണ് മഷ്ഹൂറ്/പ്രശസ്തം.
فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْه
അവയില്‍ രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ഒരു ദിവസവും കൂടി താമസിച്ചു പോരുന്നവന്നും കുറ്റമില്ല'' എന്ന ഖുർആൻ വചനങ്ങൾ സൂചിപ്പിക്കുന്നത് അതാണ്.ഇതിൽ നിന്നും പെരുന്നാൾ ദിനം/യൌമുന്നഹർ കഴിഞ്ഞ ശേഷം മൂന്നു ദിവസം ഉണ്ടെന്നു വ്യക്തമാണ്.
وَاذْكُرُوا اللَّهَ فِي أَيَّام مَعْدُودَات
''എണ്ണപ്പെട്ട ദിവസങ്ങളില്‍' നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക'' എന്ന വചനം ഉദുഹിയ്യ /ബലി മ്ര്ഗത്തിനെ ബലി നടത്തുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.ഉദുഹിയ്യ /ബലിയുടെ സമയം ഷാഫിഈ മദ്ഹബു പ്രകാരം പെരുന്നാൾ ദിനം (പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞ ശേഷം )മുതൽ അയ്യാമു തശ്രീഖിന്റെ അവസാന ദിനം വരെയാണ്.
وَيَتَعَلَّق بِهِ أَيْضًا الذِّكْر الْمُؤَقَّت خَلْف الصَّلَوَات وَالْمُطْلَق فِي سَائِر الْأَحْوَال وَفِي وَقْته أَقْوَال لِلْعُلَمَاءِ أَشْهَرُهَا الَّذِي عَلَيْهِ الْعَمَل أَنَّهُ مِنْ صَلَاة الصُّبْح يَوْم عَرَفَة إِلَى صَلَاة الْعَصْر مِنْ آخِر أَيَّام التَّشْرِيق وَهُوَ آخِر النَّفْر الْآخِر وَقَدْ جَاءَ فِيهِ حَدِيث رَوَاهُ الدَّارَقُطْنِيّ وَلَكِنْ لَا يَصِحّ مَرْفُوعًا وَاَللَّه أَعْلَم .
നിസ്ക്കാരത്തിന് ശേഷമുള്ള നിർണ്ണിതമായ ദിക്റുകളും അല്ലാത്ത സമയങ്ങളിൽ അല്ലാഹുവിനെ ദിക്ര് ചെയ്യുന്നതും ഇതുമായി ബന്ധപ്പെട്ടതാണ്.ഇത് സംബന്ധിച്ച പണ്ഡിതാഭിപ്രായങ്ങളിൽ ഏറ്റവും പ്രസിദ്ധമായ അഭിപ്രായം അറഫയുടെ ഫജ്രു നിസ്ക്കാരം/സുബ്ഹി മുതൽ അയ്യാമു തശ്രീഖിന്റെ അവസാന ദിനം അസ്ർ നിസ്ക്കാരം വരെ അമൽ ചെയ്യലാണ്.ഇത് സംബന്ധിച്ച് ദാറ് ഖുത്നി ഒരു ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അല്ലാഹു ഏറ്റവും അറിയുന്നവൻ
وَقَدْ ثَبَتَ أَنَّ عُمَر بْن الْخَطَّاب - رَضِيَ اللَّه عَنْهُ - كَانَ يُكَبِّر فِي قُبَّته فَيُكَبِّر أَهْل السُّوق بِتَكْبِيرِهِ حَتَّى تَرْتَجّ مِنًى تَكْبِيرًا وَيَتَعَلَّق بِذَلِكَ أَيْضًا التَّكْبِير وَذِكْر اللَّه عِنْد رَمْي الْجَمَرَات كُلّ يَوْم مِنْ أَيَّام التَّشْرِيق وَقَدْ جَاءَ فِي الْحَدِيث الَّذِي رَوَاهُ أَبُو دَاوُد وَغَيْره إِنَّمَا جُعِلَ الطَّوَاف بِالْبَيْتِ وَالسَّعْي بَيْن الصَّفَا وَالْمَرْوَة وَرَمْي الْجِمَار لِإِقَامَةِ ذِكْر اللَّه عَزَّ وَجَلَّ .
ഈ ദിവസങ്ങളില ഉമർ റദിയല്ലാഹു അന്ഹു ഖുബ്ബയിൽ വച്ച് തക്ബീർ ചൊല്ലുമായിരുന്നെന്നും ആളുകൾ അതേറ്റു ചൊല്ലുമായിരുന്നെന്നും അങ്ങിനെ മിനാ തക്ബീറിനാൽ പ്രകമ്പനം കൊള്ളുമായിരുന്നെന്നും സ്ഥിരപ്പെട്ട റിപ്പോർട്ട് വന്നിട്ടുണ്ട്.അയ്യാമു തശ്രീഖിൽ ജമ്രകളെ കല്ലെറിയലും തക്ബീർ , അല്ലാഹുവിനെ ദിക്ര് ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്.അബൂ ദാവൂദും മറ്റും റിപ്പോർട്ട് ചെയ്ത ഹദീസിൽ കഅബ ത്വവാഫു/പ്രദക്ഷിണം ചെയ്യലും സ്വഫാ - മർവാ കുന്നുകൾക്കിടയിലെ സഅയും ജമ്രകളിലെ കല്ലേറും എല്ലാം അല്ലാഹുവിന്റെ ദിക്ര്/സ്മരണ നില നിർത്തുന്നതിനാണ് എന്ന ഹദീസ് വന്നിട്ടുണ്ട്.
وَلَمَّا ذَكَرَ اللَّه تَعَالَى النَّفْر الْأَوَّل وَالثَّانِي وَهُوَ تَفَرُّق النَّاس مِنْ مَوْسِم الْحَجّ إِلَى سَائِر الْأَقَالِيم وَالْآفَاق بَعْد اِجْتِمَاعهمْ فِي الْمَشَاعِر وَالْمَوَاقِف قَالَ " وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ" كَمَا قَالَ " وَهُوَ الَّذِي ذَرَأَكُمْ فِي الْأَرْض وَإِلَيْهِ تُحْشَرُونَ " .
ഇവിടെ അല്ലാഹു ആദ്യ പുറപ്പാട് /നഫർ സംബന്ധിച്ച് പറയുകയും
ഇപ്പോൾ , മൌഖിഫുകളിലും മഷ്അരുകളിലും എല്ലാം ഹജ്ജാജിമാർ ഒരുമിച്ചു കൂടിയ ശേഷം ഹജ്ജു കർമ്മങ്ങൾ കഴിഞ്ഞു അവരവരുടെ സ്വന്തം നാടുകളിലേക്ക് പോകുന്ന രണ്ടാം പുറപ്പാട് /നഫർ സംബന്ധിച്ചും അല്ലാഹു പറയുന്നത് കാണുക.
وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക എന്നാണ് അല്ലാഹു പറയുന്നത്.ഇത് പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 023 അല്‍ മുഅ്മിനൂന്‍/79-ൽ അല്ലാഹു
وَهُوَ الَّذِي ذَرَأَكُمْ فِي الأَرْضِ وَإِلَيْهِ تُحْشَرُونَ
അവനാകുന്നു ഭൂമിയില്‍ നിങ്ങളെ സൃഷ്ടിച്ചു വ്യാപിപ്പിച്ചവന്‍. അവന്‍റെ അടുക്കലേക്കാകുന്നു നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും. '' എന്ന് പറഞ്ഞത് പോലെയാണ്.
ഇനി ഇമാം ബുഖാരി സ്വഹീഹിൽ കിതാബുൽ ഈദൈനിയിൽ
باب فَضْلِ الْعَمَلِ فِي أَيَّامِ التَّشْرِيقِ
അയ്യാമു തശ്രീഖിലെ അമലിനെ/കർമ്മത്തിന്റെ മഹത്വം എന്ന ബാബിൽ രേഖപ്പെടുത്തിയിട്ടുള്ളതു കാണുക
وَقَالَ ابْنُ عَبَّاسٍ وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْلُومَاتٍ أَيَّامُ الْعَشْرِ، وَالأَيَّامُ الْمَعْدُودَاتُ أَيَّامُ التَّشْرِيقِ.
وَكَانَ ابْنُ عُمَرَ وَأَبُو هُرَيْرَةَ يَخْرُجَانِ إِلَى السُّوقِ فِي أَيَّامِ الْعَشْرِ يُكَبِّرَانِ، وَيُكَبِّرُ النَّاسُ بِتَكْبِيرِهِمَا.
وَكَبَّرَ مُحَمَّدُ بْنُ عَلِيٍّ خَلْفَ النَّافِلَةِ.
'എണ്ണപ്പെട്ട ദിവസങ്ങളില്‍' നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക എന്ന് അല്ലാഹു പറഞ്ഞ ''എണ്ണപ്പെട്ട ദിവസങ്ങൾ'' എന്നാൽ 'അയ്യാമുതശ്രീഖ്' ആണ്-ദുൽ ഹിജ്ജ 11,12,13 ദിവസങ്ങൾ.എന്നാൽ 'അറിയപ്പെട്ട ദിവസങ്ങൾ ' എന്നത് അയാമുൽ അഷർ അഥവാ ദുൽ ഹിജ്ജ 1 മുതൽ 10 വരെയുള്ള ദിവസങ്ങൾ ആണ്.
ഇബ്നു ഉമറും അബൂ ഹുറൈറയും (റ) ദുൽ ഹജ്ജിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ അങ്ങാടികളിൽ/ചന്തകളിൽ പോയി തക്ബീർ ചൊല്ലുമായിരുന്നു;ജനങ്ങള് അത് ഏറ്റു ചൊല്ലുമായിരുന്നു.മുഹമ്മദു ബ്നു അലിയ്യ് നാഫിലതു/സുന്നത് നിസ്ക്കാരങ്ങൾക്ക് ശേഷവും തക്ബീർ ചൊല്ലുമായിരുന്നു.
ആനുകാലിക വിഷയങ്ങൾ-ഖുർആൻ & ഹദീസ് ألأشياء اليومية Current Subjects QURAN & HADITH
بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن اتبع هداه ، أما بعد :السلام عليكم ورحمة الله وبركاته
ഒരു മുസ്ലിമിന്റെ ഓരോ ദിവസവും കഴിഞ്ഞു പോകുമ്പോൾ അവന്റെ ഇസ്ലാമിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കഴിഞ്ഞു പോകുന്നുണ്ട്. അവൻ ജീവിക്കുന്ന ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിലും ഇസ്ലാമിന് പറയാൻ പല കാര്യങ്ങളുമുണ്ട് .പലപ്പോഴും അവനതു അറിയുന്നില്ല.ഖുർആൻ, ഹദീസ് എന്നിവ അടിസ്ഥാനമാക്കി നമുക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടു നയിക്കാം.ഇന്ഷാ അല്ലാഹു .ഇതിലെ പോസ്റ്റുകൾ ആധികാരിക ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.
Saturday, 26 September 2015
Wednesday, 23 September 2015
ആയിഷ ബീവി എത്യോപ്യക്കാരുടെ അഭ്യാസ പ്രകടനങ്ങൾ കാണുന്നു -ബുഖാരി 950 ഫത്ഹു...
അസ്സലാമു അലൈക്കും .....സഹോദരീ സഹോദരന്മാരെ.....ഇന്ന് നാം ചർച്ച ചെയ്യുന്ന ഹദീസ് കുന്തങ്ങളും പരിചകളും ഉപയോഗിച്ച് അന്യ പുരുഷന്മാർ ഈദു ദിനത്തിൽ പള്ളിയിൽ ആയുധാഭ്യാസ പ്രകടനം നടത്തുന്നത് നബി പത്നി ആയിഷാ ബീവി നബിയുടെ സാന്നിധ്യത്തിൽ കണ്ടത് സംബന്ധിച്ചാണ് .ഈ ഹദീസിന്റെ ആദ്യ ഭാഗത്ത് ഈദു ദിനത്തിൽ രണ്ടു പെണ്‍കുട്ടികൾ നബിയുടെ സാന്നിധ്യത്തിൽ ആയിഷ ബീവിയുടെ വീട്ടിൽ വച്ച് പാട്ട് പാടിയത് സംബന്ധിച്ച് പറയുന്നുണ്ട്.ഈ രണ്ടു സംഭവങ്ങളും രണ്ടു ഹദീസ് ആയും ഒറ്റ ഹദീസ് ആയും രേഖപ്പെടുത്തിയിട്ടുണ്ട്.ഈ ഹദീസിന്റെ ആദ്യ ഭാഗത്തിന്റെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ നല്കിയിട്ടുള്ളത് മുമ്പ് ഒരു പോസ്റ്റിൽ നല്കിയിട്ടുണ്ട്....ഇവിടെ രണ്ടാം ഭാഗത്തിന്റെ മാത്രം വ്യാഖ്യാനം ചേർക്കുന്നു
صحيح البخاري مع فتح الباري
സഹീഹുൽ ബുഖാരി ഹദീസ് 949 & 950 ഫത്‌ഹുൽ ബാരി സഹിതം
كتاب العيدين
കിതാബുൽ ഈദൈനി
باب الْحِرَابِ وَالدَّرَقِ يَوْمَ الْعِيدِ
കുന്തങ്ങളും പരിചകളും ഉപയോഗിച്ച് ഈദു ദിനത്തിൽ ആയുധാഭ്യാസ പ്രകടനം നടത്തുന്നത് സംബന്ധിച്ച ബാബു
حَدَّثَنَا أَحْمَدُ، قَالَ حَدَّثَنَا ابْنُ وَهْبٍ، قَالَ أَخْبَرَنَا عَمْرٌو، أَنَّ مُحَمَّدَ بْنَ عَبْدِ الرَّحْمَنِ الأَسَدِيَّ، حَدَّثَهُ عَنْ عُرْوَةَ، عَنْ عَائِشَةَ، قَالَتْ دَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ بِغِنَاءِ بُعَاثَ، فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ، وَدَخَلَ أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارَةُ الشَّيْطَانِ عِنْدَ النَّبِيِّ صلى الله عليه وسلم فَأَقْبَلَ عَلَيْهِ رَسُولُ اللَّهِ عَلَيْهِ السَّلاَمُ فَقَالَ " دَعْهُمَا " فَلَمَّا غَفَلَ غَمَزْتُهُمَا فَخَرَجَتَا.
وَكَانَ يَوْمَ عِيدٍ يَلْعَبُ السُّودَانُ بِالدَّرَقِ وَالْحِرَابِ، فَإِمَّا سَأَلْتُ النَّبِيَّ صلى الله عليه وسلم وَإِمَّا قَالَ " تَشْتَهِينَ تَنْظُرِينَ ". فَقُلْتُ نَعَمْ. فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ، وَهُوَ يَقُولُ " دُونَكُمْ يَا بَنِي أَرْفِدَةَ ". حَتَّى إِذَا مَلِلْتُ قَالَ " حَسْبُكِ ". قُلْتُ نَعَمْ. قَالَ " فَاذْهَبِي ".
ആയിശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു പെരുന്നാള്‍ ദിവസം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ബുആസ് ദിവസത്തെക്കുറിച്ച്-ഇസ്ലാമിന്റെ മുമ്പ് അന്ധകാര /ജാഹിലിയ്യാ കാല ഘട്ടത്തിൽ ഔസ്-ഖസ്രജു ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധമാണ് ബുആസ് - പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വിരിപ്പില്‍ചെരിഞ്ഞു കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. അങ്ങനെ അബൂബക്കര്‍റദിയല്ലാഹു അന്ഹു അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ കുഴൽ വാദ്യം; അതു തന്നെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം യുടെ അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂബക്കര്‍ റദിയല്ലാഹു അന്ഹുവിന്റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: താങ്കൾ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി
ആഇശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു പെരുന്നാള്‍ ദിവസം സുഡാന്‍ നിവാസികളായ ചിലര്‍ പരിച, കുത്തുവാള്‍ എന്നിവയുടെ ഉപയോഗം അഭ്യസിക്കുകയായിരുന്നു. ഞാൻ നബിയോട് അത് കാണാൻ അനുവദിക്കുന്നതിന് അപേക്ഷിക്കുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ''അത് കാണാൻ നിനയ്ക്ക് താല്പര്യമുണ്ടോ'' എന്ന് എന്നോട് ചോദിക്കുകയോ ചെയ്തു. ''അതെ'' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ കവിളുമായി ചേര്‍ത്തുവെച്ചു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അവര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. അവിടന്ന് പറഞ്ഞു: ബനൂഅര്‍ഫദ ഗോത്രമേ, പിടിക്കൂ… എനിക്ക് മടുപ്പനുഭവപ്പെട്ടപ്പോള്‍ ഞാന്‍ പോകാന്‍ സമ്മതം ചോദിച്ചു. അനുമതി നല്‍കുകയും ചെയ്തു
ഇനി ഈ ഹദീസിന്റെ അവസാന ഭാഗത്തിന്റെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ നൽകിയിട്ടുള്ളതിന്റെ അറബി മൂലവും മലയാള സാരാംശവും നല്കിയിരിക്കുന്നു.
وَقَالَ تْ أَيْ عَائِشَةُ كَانَ يَوْمَ عِيدٍ فَتَبَيَّنَ بِهَذَا أَنَّهُ مَوْصُولٌ كَالْأَوَّلِ قَوْلُهُ يَلْعَبُ فِيهِ السُّودَانُ فِي رِوَايَةِ الزُّهْرِيِّ الْمَذْكُورَةِ وَالْحَبَشَةُ يَلْعَبُونَ فِي الْمَسْجِدِ وَزَادَ فِي رِوَايَةٍ مُعَلَّقَةٍ وَوَصَلَهَا مُ
سْلِمٌ
ഇത് നടന്നത് ഒരു പെരുന്നാൾ ദിവസത്തിലായിരുന്നു.ഇത് മുമ്പത്തെ ഹദീസുമായി ബന്ധപ്പെട്ടതാണ്.ഇവിടെ സുഡാനികൾ കളിക്കുകയായിരുന്നു.എന്നാണുള്ളത്.സുഹ്രിയുടെ റിപ്പോർട്ടിൽ ഹബഷക്കാർ/എത്യോപ്യക്കാർ മസ്ജിദിൽ കളിക്കുകയായിരുന്നു എന്നാണുള്ളത്.
وَلِمُسْلِمٍ مِنْ رِوَايَةِ هِشَامٍ عَنْ أَبِيهِ
جَاءَ حَبَشٌ يَلْعَبُونَ فِي الْمَسْجِدِ قَالَ الْمُحِبُّ الطَّبَرِيُّ هَذَا السِّيَاقُ يُشْعِرُ بِأَنَّ عَادَتَهُمْ ذَلِكَ فِي كُلِّ عِيدٍ
ഹിഷാം അദ്ധേഹത്തിന്റെ പിതാവിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നതും മുസ്ലിം രേഖപ്പെടുത്തിയതുമായ റിപ്പോർട്ടിൽ എത്യോപ്യക്കാർ മസ്ജിദിൽ വന്നു കളിക്കുകയായിരുന്നു എന്ന് കാണാം.അൽ മുഹിബ്ബൂ തബരി പറയുന്നു:ഇതിൽ നിന്നും അവർ എല്ലാ ഈദു ദിനത്തിലും /പെരുന്നാൾ ദിനത്തിലും ഇങ്ങിനെ ചെയ്തിരുന്നു -അത് അവരുടെ പതിവായിരുന്നു എന്ന് മനസ്സിലാക്കാം .
وَوَقع فِي رِوَايَة بن حِبَّانَ لَمَّا قَدِمَ وَفْدُ الْحَبَشَةِ قَامُوا يَلْعَبُونَ فِي الْمَسْجِدِ وَهَذَا يُشْعِرُ بِأَنَّ التَّرْخِيصَ لَهُمْ فِي ذَلِكَ بِحَالِ الْقُدُومِ وَلَا تَنَافِيَ بَيْنَهُمَا لِاحْتِمَالِ أَنْ يَكُونَ قُدُومُهُمْ صَادَفَ يَوْمَ عِيدٍ وَكَانَ مِنْ عَادَتِهِمُ اللَّعِبُ فِي الْأَعْيَادِ فَفَعَلُوا ذَلِكَ كَعَادَتِهِمْ ثُمَّ صَارُوا يَلْعَبُونَ يَوْمَ كُلِّ عِيدٍ
ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിലും എത്യോപ്യക്കാർ വന്നപ്പോൾ പള്ളിയിൽ ആയുധാഭ്യാസ പ്രകടനം /കളി നടത്തിയതായി കാണാം.ആഘോഷ വേളകളിൽ ഇങ്ങിനെയുള്ള പ്രകടനങ്ങൾ കാഴ്ച വയ്ക്കൽ അവരുടെ ഒരു രീതിയായിരുന്നു.ആ പ്രാവശ്യം അവർ വന്നപ്പോൾ പെരുന്നാൾ ദിനമായിരുന്നു.പിന്നീട് അവർ എല്ലാ പെരുന്നാളിനും/ആഘോഷ വേളകളിലും ഇത് ഒരു പതിവാക്കി.
وَيُؤَيِّدُهُ مَا رَوَاهُ أَبُو دَاوُدَ عَنْ أَنَسٍ قَالَ لَمَّا قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ لَعِبَتِ الْحَبَشَةُ فَرَحًا بِذَلِكَ لَعِبُوا بِحِرَابِهِمْ وَلَا شَكَّ أَنَّ يَوْمَ قُدُومِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ عِنْدَهُمْ أَعْظَمَ مِنْ يَوْمِ الْعِيدِ
അബൂ ദാവൂദു രേഖപ്പെടുത്തിയ അനസ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് മേൽ അഭിപ്രായത്തെ ബലപ്പെടുത്തുന്നുണ്ട്.ആ റിപ്പോർട്ടിൽ പറയുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മദീനയിൽ വന്നപ്പോൾ എത്യോപ്യക്കാർ സന്തോഷത്തോടെ അവരുടെ കുത്ത് വാളുകൾ കൊണ്ട് കളിച്ചു .തീർച്ചയായും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വരവ് അവർക്ക് പെരുന്നാളിനെക്കാൾ വലുതായിരുന്നിരിക്കുമല്ലോ.
قَالَ الزَّيْنُ بْنُ الْمُنِيرِ سَمَّاهُ لَعِبًا وَإِنْ كَانَ أَصْلُهُ التَّدْرِيبَ عَلَى الْحَرْبِ وَهُوَ مِنَ الْجِدِّ لِمَا فِيهِ مِنْ شَبَهِ اللَّعِبِ لِكَوْنِهِ يَقْصِدُ إِلَى الطَّعْنِ وَلَا يَفْعَلُهُ وَيُوهِمُ بِذَلِكَ قَرْنَهُ وَلَوْ كَانَ أَ
بَاهُ أَوِ
إبنه
സൈനു ബ്നുൽ മുനീർ പറയുന്നു: ഇവിടെ കളി എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അത് യുദ്ധത്തിനു വേണ്ടിയുള്ള ആയുധ പരിശീലനമായിരുന്നു.പരിശീലനത്തിൽ അവർ കുത്ത് വാൾ കൊണ്ട് കുത്താൻ ഭാവിക്കുകയും എന്നാൽ യഥാർത്ഥത്തിൽ കുത്താതിരിക്കുകയും ചെയ്തിരുന്നതിനാൽ ഇതിനു കളി എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു.
قَوْلُهُ فَإِمَّا سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَإِمَّا قَالَ تَشْتَهِينَ تَنْظُرِينَ هَذَا تَرَدُّدٌ مِنْهَا فِيمَا كَانَ وَقَعَ لَهُ هَلْ كَانَ أَذِنَ لَهَا فِي ذَلِكَ ابْتِدَاءً مِنْهُ أَوْ عَنْ سُؤَالٍ مِنْهَا وَهَذَابِنَاءً عَلَى أَنْ سَأَلْتُ بِسُكُونِ اللَّامِ عَلَى أَنَّهُ كَلَامُهَا وَيُحْتَمَلُ أَنْ يَكُونَ بِفَتْحِ اللَّامِ فَيَكُونَ كَلَامَ الرَّاوِي فَلَا يُنَافِيَ مَعَ ذَلِكَ قَوْلَهُ وَإِمَّا قَالَ تَشْتَهِينَ تَنْظُرِينَ
ഇവിടെ 'ഫ ഇമ്മാ സഅൽതു' എന്നോ 'ഫ ഇമ്മാ സഅലത് ' എന്നോ ആവാം .സഅൽതു എന്നാണെങ്കിൽ ഞാൻ-ആയിഷാ ബീവി-നബിയോട് ചോദിച്ചു എന്ന അർത്ഥത്തിൽ ആയിഷ ബീവിയുടെ വാക്കുകൾ ആവാം.സഅലത് എന്നാണെങ്കിൽ 'ആയിഷ ബീവി നബിയോട് ചോദിച്ചു ' എന്ന അർത്ഥത്തിൽ ഹദീസ് റിപ്പോര്ട്ടരുടെ വാക്കുകൾ ആവാം-reported speech .ഇവിടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ആയിഷ ബീവി അപേക്ഷിച്ചത് പ്രകാരമോ/അല്ലാതെയോ ആയുധാഭ്യാസം കാണാൻ അനുമതി കൊടുക്കുകയാണ് ചെയ്തത്.
وَقَدِ اخْتَلَفَتِ الرِّوَايَاتُ عَنْهَا فِي ذَلِكَ فَفِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ يَزِيدَ بْنِ رُومَانَ عَنْهَا سَمِعْتُ لَغَطًا وَصَوْتَ صِبْيَانٍ فَقَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا حَبَشِيَّةُ تَزْفِنُ أَيْ تَرْقُصُ وَالصِّبْيَانُ حَوْلَهَا فَقَالَ يَا عَائِشَةُ تَعَالَيْ فَانْظُرِي فَفِي هَذَا أَنَّهُ ابْتَدَأَهَا
യസീദു ബ്നു റൂമാൻ ആയിഷാ ബീവിയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് നസാഇ രേഖപ്പെടുത്തിയതിൽ ഇങ്ങിനെ കാണാം.''ഞാൻ ഒരു ആരവവും കുട്ടികളുടെ ശബ്ദവും കേട്ടു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എണീറ്റു.അപ്പോൾ അതാ...എത്യോപ്യക്കാർ ആടിപ്പാടിക്കളിക്കുകയും കുട്ടികൾ അവര്ക്ക് ചുറ്റും ഡാൻസ് ചെയ്യുകയും ചെയ്യുന്നു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:ആയിഷാ...നോക്കൂ....ഈ റിപ്പോർട്ട് പ്രകാരം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തന്നെയാണ് അഭ്യാസ പ്രകടനം കാണുന്നതിനു മുൻകൈ എടുത്തത് എന്ന് കാണാം .
وَفِي رِوَايَةِ عُبَيْدِ بْنِ عُمَيْرٍ عَنْهَا عِنْدَ مُسْلِمٍ أَنَّهَا قَالَتْ للعابين وَدِدْتُ أَنِّي أَرَاهُمْ فَفِي هَذَا أَنَّهَا سَأَلَتْ وَيُجْمَعُ بَيْنَهُمَا بِأَنَّهَا الْتَمَسَتْ مِنْهُ ذَلِكَ فَأَذِنَ لَهَا
ഉബൈദു ബ്നു ഉമൈർ ആയിഷ ബീവിയിൽ നിന്ന് ഉദ്ധരിക്കുന്ന മുസ്ലിം രേഖപ്പെടുത്തിയ ഹദീസിൽ ''എനിയ്ക്ക് അവരുടെ കളി/അഭ്യാസം കാണാൻ ആഗ്രഹമുണ്ട് '' എന്ന് പറയുന്നതായി കാണാം.ഇതിൽ നിന്നും മനസ്സിലാവുന്നത് ആയിഷ ബീവി അനുമതി ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അനുമതി നല്കി എന്നാണു.
وَفِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ أَبِي سَلَمَةَ عَنْهَا دَخَلَ الْحَبَشَةُ يَلْعَبُونَ فَقَالَ لِي النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا حُمَيْرَاءُ أَتُحِبِّينَ أَنْ تَنْظُرِي إِلَيْهِمْ فَقُلْتُ نَعَمْ إِسْنَادُهُ صَحِيحٌ
وَلَمْ أَرَ فِي حَدِيثٍ صَحِيحٍ ذِكْرَ الْحُمَيْرَاءِ إِلَّا فِي هَذَا
നസാഈ രേഖപ്പെടുത്തിയ അബൂ സലമ ,ആയിഷ ബീവിയിൽ നിന്ന് ഉദ്ധരിച്ച റിപ്പോർട്ടിൽ ഇങ്ങിനെ കാണാം:എത്യോപ്യക്കാർ കളികളുമായി അവിടെ പ്രവേശിച്ചു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നോട് ''ഹുമൈറാ........നിനയ്ക്ക് അവരുടെ അഭ്യാസം കാണണമെന്ന് ആഗ്രഹമുണ്ടോ?'' എന്ന് ചോദിച്ചു.ഞാൻ 'അതെ ' എന്ന് മറുപടി പറഞ്ഞു.'' ഇബ്നു ഹജർ പറയുന്നു:ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹു ആണ്.എന്നാൽ ഈ റിപ്പോർട്ടിൽ അല്ലാതെ ഹുമൈറാ........ എന്ന് വിളിച്ചത് ഞാൻ കണ്ടിട്ടില്ല.(കുറിപ്പ് : നബി ആയിഷ ബീവിയെ ഹുമൈറാ........ എന്ന് വിളിച്ചത് അൽ ബൈദാഉ /വെളുത്ത കൊച്ചു /കൊച്ചു വെളുമ്പി എന്ന അർത്ഥത്തിൽ ഓമനിച്ചു കൊണ്ടാണ്.)
وَفِي رِوَايَةِ أَبِي سَلَمَةَ هَذِهِ مِنَ الزِّيَادَةِ عَنْهَا قَالَتْ وَمِنْ قَوْلِهِمْ يَوْمَئِذٍ أَبَا الْقَاسِمِ طَيِّبًا كَذَا فِيهِ بِالنَّصْبِ وَهُوَ حِكَايَةُ قَوْلِ الْحَبَشَةِ وَلِأَحْمَدَ وَالسَّرَّاجِ وبن حِبَّانَ مِنْ حَدِيثِ أَنَسٍ أَنَّ الْحَبَشَةَ كَانَتْ تَزْفِنُ بَيْنَ يَدَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَتَكَلَّمُونَ بِكَلَامٍ لَهُمْ فَقَالَ مَا يَقُولُونَ قَالَ يَقُولُونَ مُحَمَّدٌ عَبْدٌ صَالِحٌ
അബുൽ ഖാസിം-നബി -നല്ലവരാണ് എന്ന് അവർ/എത്യോപ്യക്കാർ അവരുടെ ഭാഷയിൽ പറഞ്ഞു കൊണ്ടിരുന്നു എന്ന് ഒരു റിപ്പോർട്ടിൽ കാണാം.അനസ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ എത്യോപ്യക്കാർ നബിയുടെ മുമ്പിൽ കളിക്കുകയും അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്തപ്പോൾ നബി ''എന്താണ് അവർ പറയുന്നത്?'' എന്ന് ചോദിച്ചെന്നും അപ്പോൾ
مُحَمَّدٌ عَبْدٌ صَالِحٌ
മുഹമ്മദ് സച്ചരിതനായ ദാസനാണ് എന്നാണു അവർ പറയുന്നതെന്ന് നബിയോട് പറഞ്ഞെന്നും കാണാം.
قَوْلُهُ فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ أَيْ مُتَلَاصِقَيْنِ وَهِيَ جُمْلَةٌ حَالِيَّةٌ بِدُونِ وَاوٍ كَمَا قِيلَ فِي قَوْله تَعَالَى اهبطوا بَعْضكُم لبَعض عَدو
ഇവിടെ ''എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ കവിളുമായി ചേര്‍ത്തുവെച്ചു'' എന്നാൽ 'ഒട്ടിച്ചേർന്നു കൊണ്ട് ' എന്നർത്ഥം......................................................
وَفِي رِوَايَةِ هِشَامٍ عَنْ أَبِيهِ عِنْدَ مُسْلِمٍ فَوَضَعْتُ رَأْسِي عَلَى مَنْكِبِهِ وَفِي رِوَايَةِ أَبِي سَلَمَةَ الْمَذْكُورَةِ فَوَضَعْتُ ذَقْنِي عَلَى عَاتِقِهِ وَأَسْنَدْتُ وَجْهِي إِلَى خَدِّهِ وَفِي رِوَايَةِ عُبَيْدِ بْنِ عُمَيْرٍ عَنْهَا أَنْظُرُ بَيْنَ أُذُنَيْهِ وَعَاتِقِهِ وَمَعَانِيهَا مُتَقَارِبَةٌ وَرِوَايَةُ أَبِي سَلَمَةَ أَبْيَنُهَا
ഇത് സംബന്ധിച്ച് ആയിഷാ ബീവി പറഞ്ഞ വാക്കുകൾ-സമാനമായ റിപ്പോർട്ടുകൾ കാണുക
ഞാൻ എന്റെ തല നബിയുടെ ചുമലിൽ വച്ചു-മുസ്ലിം രേഖപ്പെടുത്തിയതും ഹാഷിം അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിചതുമായ റിപ്പോർട്ട്
ഞാൻ എന്റെ താടി നബിയുടെ ചുമലിൽ വയ്ക്കുകയും എന്റെ മുഖം നബിയുടെ കവിളിനോട് ചേർക്കുകയും ചെയ്തു -അബൂ സലമയുടെ റിപ്പോർട്ട്
നബിയുടെ രണ്ടു ചെവികൾക്കും ചുമലിനും ഇടയിലായി നിന്ന് ഞാൻ കണ്ടു കൊണ്ടിരുന്നു-ഉബൈദു ബ്നു ഉമൈരിന്റെ റിപ്പോർട്ട്
ഈ റിപ്പോർട്ടുകളെല്ലാം അർത്ഥത്തിൽ ഏറെക്കുറെ സമാനമാണ്;അബൂ സലമയുടെ റിപ്പോർട്ട് കൂടുതൽ വ്യക്തമാണ്.
وَفِي رِوَايَةِ الزُّهْرِيِّ الْآتِيَةِ بَعْدُ عَنْ عُرْوَةَ فَيَسْتُرُنِي وَأَنَا أَنْظُرُ وَقَدْ تَقَدَّمَ فِي أَبْوَابِ الْمَسَاجِدِ بِلَفْظِ يَسْتُرُنِي بِرِدَائِهِ وَيُتَعَقَّبُ بِهِ عَلَى الزَّيْنِ بْنِ الْمُنِيرِ فِي اسْتِنْبَاطِهِ مِنْ لَفْظِ حَدِيثِ الْبَابِ جَوَازُ اكْتِفَاءِ الْمَرْأَةِ بِالتَّسَتُّرِ بِالْقِيَامِ خَلْفَ مَنْ تُسْتَرُ بِهِ مِنْ زَوْجٍ أَوْ ذِي مَحْرَمٍ إِذَا قَامَ ذَلِكَ مَقَامَ الرِّدَاءِ لِأَنَّ الْقِصَّةَ وَاحِدَةٌ وَقَدْ وَقَعَ فِيهَا التَّنْصِيصُ عَلَى وُجُودِ التَّسَتُّرِ بِالرِّدَاءِ
ഉർവയിൽ നിന്നുള്ള റിപ്പോർട്ടിൽ നബി എനിയ്ക്ക് മറയ്ക്കുകയും ഞാൻ കളി കണ്ടു കൊണ്ടിരിക്കുകയും ചെയ്തു എന്നുണ്ട്.മറ്റൊരു റിപ്പോർട്ടിൽ നബി ,നബിയുടെ ഷാൾ കൊണ്ട് എന്നെ -അവരിൽ നിന്ന്-മറച്ചു എന്ന് കാന്നാം.
..................................
قَوْلُهُ وَهُوَ يَقُولُ دُونَكُمْ بِالنَّصْبِ عَلَى الظَّرْفِيَّةِ بِمَعْنَى الْإِغْرَاءِ وَالْمُغْرَى بِهِ مَحْذُوفٌ وَهُوَ لَعِبُهُمْ بِالْحِرَابِ وَفِيهِ إِذْنٌ وَتَنْهِيضٌ لَهُمْ وَتَنْشِيطٌ
നബി അഭ്യാസികളോട് ദൂനകും/പിടിക്കൂ… എന്ന് പറഞ്ഞത് അവരുടെ കളി പ്രോത്സാഹിപ്പിക്കുന്നതിനാണ്.അവർക്കു അനുമതിയും ഉന്മേഷം പകരലും പ്രേരണ നല്കലും എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.
قَوْلُهُ يَا بَنِي أَرْفِدَةَ بِفَتْحِ الْهَمْزَةِ وَسُكُونِ الرَّاءِ وَكَسْرِ الْفَاءِ وَقَدْ تُفْتَحُ قِيلَ هُوَ لَقَبٌ لِلْحَبَشَةِ وَقِيلَ هُوَ اسْمُ جِنْسٍ لَهُمْ وَقِيلَ اسْمُ جَدِّهِمُ الْأَكْبَرِ وَقِيلَ الْمَعْنَى يَا بَنِي الْإِمَاءِ
ബനൂ അർഫിദ/ബനൂ അർഫദ എന്നത് എത്യോപ്യക്കാരുടെ കുടുംബപ്പേർ ആണ്.അവരിൽ ഒരു വിഭാഗത്തിന്റെ പേരാണെന്നും എന്നും അഭിപ്രായമുണ്ട്.അവരുടെ പൂർവ പിതാവിന്റെ പേരിനോട് ചേർത്ത് പറയുന്നതും ആവാം........
زَادَ فِي رِوَايَةِ الزُّهْرِيِّ عَنْ عُرْوَةَ فَزَجَرَهُمْ عُمَرُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَّنَّا بَنِي أَرْفِدَةَ
ഉർവയിൽ നിന്നുള്ള സുഹ്രിയുടെ റിപ്പോർട്ടിൽ ,ഉമർ റദിയല്ലാഹു അൻഹു എത്യോപ്യക്കാരുടെ കളി/അഭ്യാസം തടഞ്ഞു എന്നുകാണാം;എന്നാൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു:നാം ബനൂ അർഫിദയ്ക്ക് സംരക്ഷണം നല്കിയിരിക്കുന്നു.
وَبَيَّنَ الزُّهْرِيُّ أَيْضًا عَنْ سَعِيدٍ عَنْ أَبِي هُرَيْرَةَ وَجْهَ الزَّجْرِ حَيْثُ قَالَ فَأَهْوَى إِلَى الْحَصْبَاءِ فَحَصِبَهُمْ بِهَا فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَعْهُمْ يَا عُمَرُ وَسَيَأْتِي فِي الْجِهَادِ
സുഹ്രി ഉദ്ധരിക്കുന്ന അബൂ ഹുറൈറയുടെ റിപ്പോർട്ടിൽ എങ്ങിനെയാണ് ഉമർ റദിയല്ലാഹു അൻഹു അവരെ തടഞ്ഞത് എന്ന് വിശദീകരിക്കുന്നത് കാണുക:ഉമർ റദിയല്ലാഹു അൻഹു കുറച്ചു മണൽ/ചെറിയ കല്ലുകൾ എടുത്തു അവരെ എറിഞ്ഞു .അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു:ഉമറെ.....അവരെ വിട്ടേക്കുക......
وَزَادَ أَبُو عَوَانَةَ فِي صَحِيحِهِ فَإِنَّهُمْ بَنُو أَرْفِدَةَ كَأَنَّهُ يَعْنِي أَنَّ هَذَا شَأْنُهُمْ وَطَرِيقَتُهُمْ وَهُوَ مِنَ الْأُمُورِ الْمُبَاحَةِ فَلَا إِنْكَارَ عَلَيْهِمْ قَالَ الْمُحِبُّ الطَّبَرِيُّ فِيهِ تَنْبِيهٌ عَلَى أَنَّهُ يُغْتَفَرُ لَهُمْ مَا لَا يُغْتَفَرُ لِغَيْرِهِمْ لِأَنَّ الْأَصْلَ فِي الْمَسَاجِدِ تَنْزِيهُهَا عَنِ اللَّعِبِ فَيُقْتَصَرُ عَلَى مَا وَرَدَ فِيهِ النَّصُّ انْتَهَى
അബൂ അവാനയുടെ റിപ്പോർട്ടിൽ , നിശ്ചയം അവർ ബനൂ അർഫിദക്കാർ ആണ് എന്ന് നബി പറയുന്നുണ്ട്.അതായത് അങ്ങിനെ അഭ്യാസ പ്രകടനം നടത്തുക എന്നത് അവരുടെ ഒരു വഴിയും രീതിയും ആണെന്നും അവരെ സംബന്ധിച്ചിടത്തോളം-പള്ളിയിൽ വച്ചു അങ്ങിനെ ചെയ്തത്-അനുവദനീയമാണെന്നും ആണ് നബി ഉദ്ദേശിച്ചത്.അൽ മുഹിബ്ബു തബരി പറയുന്നു:ഇതിൽ നിന്നും മറ്റുള്ളവര്ക്ക് ഇളവു നല്കപ്പെടാത്ത/പൊറുക്കപ്പെടാത്ത കാര്യം അവർക്കു ഇളവു നല്കപ്പെടും എന്നതിലേക്ക് സൂചനയുണ്ട്.കാരണം അടിസ്ഥാനപരമായി പള്ളികൾ ഇത്തരം അഭ്യാസം/കളികളിൽ നിന്ന് മുക്തമാണല്ലോ....
وَرَوَى السَّرَّاجُ مِنْ طَرِيقِ أَبِي الزِّنَادِ عَنْ عُرْوَةَ عَنْ عَائِشَةَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يَوْمَئِذٍ لِتَعْلَمَ يَهُودُ أَنَّ فِي دِينِنَا فُسْحَةً إِنِّي بُعِثْتُ بِحَنِيفِيَّةٍ سَمْحَةٍ
മറ്റൊരു റിപ്പോർട്ടിൽ ആയിഷ ബീവി പറയുന്നു:അന്നേ ദിവസം നബി സ്വല്ലാല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:നമ്മുടെ മതം വിശാലമാണെന്ന് യഹൂദികൾ മനസ്സിലാക്കട്ടെ.ഞാൻ നേരായതും ലളിതമായതുമായ ദീൻ കൊണ്ടാണ് അയക്കപ്പെട്ടിട്ടുള്ളത്.
وَهَذَا يُشْعِرُ بِعَدَمِ التَّخْصِيصِ وَكَأَنَّ عُمَرَ بَنَى عَلَى الْأَصْلِ فِي تَنْزِيهِ الْمَسَاجِدِ فَبَيَّنَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَجْهَ الْجَوَازِ فِيمَا كَانَ هَذَا سَبِيلَهُ كَمَا سَيَأْتِي تَقْرِيرُهُ أَوْ لَعَلَّهُ لَمْ يَكُنْ عَلِمَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَرَاهُمْ
ഇതിൽ നിന്നും പള്ളിയിൽ/മസ്ജിദിൽ ഇങ്ങിനെ അഭ്യാസ പ്രകടനങ്ങൾക്ക് അനുമതി നല്കിയത് ബനൂ അർഫിദക്കാർക്കു മാത്രം പ്രത്യേകം അല്ല;എന്നാൽ പൊതു നിയമം തന്നെയാണ് എന്ന് മനസ്സിലാക്കാം.ഉമർ റദിയല്ലാഹു പള്ളിയിൽ അങ്ങിനെ ചെയ്യുന്നതിനോട് വിയോജിച്ചെങ്കിലും നബി സ്വല്ലാല്ലാഹു അലൈഹി വ സല്ലം ഉമർ റദിയല്ലാഹുവിനു കാര്യം വിശദമാക്കി കൊടുത്തു .ഒരു പക്ഷെ ഉമർ റദിയല്ലാഹു നബി അവരുടെ അഭ്യാസ പ്രകടനം കണ്ടില്ല എന്ന് ധരിച്ചതാകാം.
قَوْلُهُ حَتَّى إِذَا مَلِلْتُ بِكَسْرِ اللَّامِ الْأُولَى وَفِي رِوَايَةِ الزُّهْرِيِّ حَتَّى أَكُونَ أَنَا الَّذِي أَسْأَمُ وَلِمُسْلِمٍ مِنْ طَرِيقِهِ ثُمَّ يَقُومُ مِنْ أَجْلِي حَتَّى أَكُونَ أَنَا الَّذِي أَنْصَرِفُ وَفِي رِوَايَةِ يَزِيدَ بْنِ رُومَانَ عِنْدَ النَّسَائِيِّ أَمَا شَبِعْتَ أَمَا شَبِعْتَ قَالَتْ فَجَعَلْتُ أَقُولُ لَا لِأَنْظُرَ مَنْزِلَتِي
عنده
ഇവിടെ
حَتَّى إِذَا مَلِلْتُ
ആയിഷ ബീവി എനിയ്ക്ക് മടുക്കുന്നത് വരെ എന്ന് പറയുന്നതായാണ് ഉള്ളത്.സമാനമായ അർത്ഥത്തിൽ സുഹരിയുടെ റിപ്പോർട്ടിൽ
حَتَّى أَكُونَ أَنَا الَّذِي أَسْأَمُ
എന്ന് കാണാം.മുസ്ലിമിന്റെ ഒരു റിപ്പോർട്ടിൽ
ثُمَّ يَقُومُ مِنْ أَجْلِي حَتَّى أَكُونَ أَنَا الَّذِي أَنْصَرِفُ
എന്ന് കാണാം.നസാഇ രേഖപ്പെടുത്തിയ യസീദു ബ്നു റൂമാന്റെ റിപ്പോർട്ടിൽ നബി ആയിഷ ബീവിയോടു
أَمَا شَبِعْتَ أَمَا شَبِعْتَ
നിനയ്ക്ക് വയറു നിറഞ്ഞില്ലേ....നിനയ്ക്ക് വയറു നിറഞ്ഞില്ലേ..../മതിയായില്ലേ?എന്ന് പറയുന്നതായി കാണാം.അപ്പോൾ ഞാൻ ഇല്ല എന്ന് പറഞ്ഞു എന്ന് ആയിഷ ബീവി പറഞ്ഞെന്നും 'എനിയ്ക്ക് നബിയുടെ അടുത്തുള്ള സ്ഥാനം മനസ്സിലാക്കാൻ' അങ്ങിനെ പറഞ്ഞെന്നും ആയിഷ ബീവി പറയുന്നതായി കാണാം.
وَلَهُ مِنْ رِوَايَةِ أَبِي سَلَمَةَ عَنْهَا
قُلْتُ يَا رَسُولَ اللَّهِ لَا تَعْجَلْ فَقَامَ لِي ثُمَّ قَالَ حَسْبُكَ
قُلْتُ لَا تَعْجَلْ قَالَتْ وَمَا بِي حُبُّ النَّظَرِ إِلَيْهِمْ وَلَكِنْ أَحْبَبْتُ أَنْ يَبْلُغَ النِّسَاءَ مُقَامُهُ لِي وَمَكَانِي مِنْهُ
അബൂ സലമയുടെ റിപ്പോർട്ടിൽ ആയിഷ ബീവി നബിയോട് അല്ലാഹുവിന്റെ ദൂതരേ.....ധ്ര്തിപ്പെടല്ലേ എന്ന് പറഞ്ഞതായി കാണാം.പിന്നെ ആയിഷ ബീവി ''ഞാൻ അവരെ നോക്കുന്നത് ഇഷ്ട്ടപ്പെട്ടത് കൊണ്ടല്ല അങ്ങിനെ പറഞ്ഞത്;പക്ഷെ എനിയ്ക്ക് നബിയുടെ അടുത്തുള്ള സ്ഥാനം മറ്റു സ്ത്രീകൾ അറിയുന്നത് ഞാൻ ഇഷ്ട്ടപ്പെട്ടു എന്ന് വിശദീകരിക്കുന്നത് കാണാം
وَزَادَ فِي النِّكَاحِ فِي رِوَايَةِ الزُّهْرِيِّ فَاقْدُرُوا قَدْرَ الْجَارِيَةِ الْحَدِيثَةِ السِّنِّ الْحَرِيصَةِ عَلَى اللَّهْوِ وَقَوْلُهَا اقْدُرُوا بِضَمِّ الدَّالِ مِنَ التَّقْدِيرِ وَيَجُوزُ كَسْرُهَا وَأَشَارَتْ بِذَلِكَ إِلَى أَنَّهَا كَانَتْ حِينَئِذٍ شَابَّةً وَقَدْ تَمَسَّكَ بِهِ مَنِ ادَّعَى نَسْخَ هَذَا الْحُكْمِ وَأَنَّهُ كَانَ فِي أَوَّلِ الْإِسْلَامِ كَمَا تَقَدَّمَتْ حِكَايَتُهُ فِي أَبْوَابِ الْمَسَاجِدِ
..............................................................................
ഈ സംഭവം നടക്കുന്ന സമയത്ത് ആയിഷ ബീവി ചെറുപ്പം ആയിരുന്നുവെന്ന വാദമുണ്ട്.അങ്ങിനെ കരുതുന്നവർ ഇത് ഇസ്ലാമിന്റെ ആദ്യകാലത്ത് നടന്നതാണെന്നും പിന്നീട് ഈ വിധി(ഇവിടെ അന്യ പുരുഷന്മാരുടെ അഭ്യാസങ്ങൾ ആയിഷ ബീവി കാണുന്നുണ്ടല്ലോ)നസ്ഖ് ചെയ്തെന്നും വാദിക്കുന്നു.
وَرُدَّ بِأَنَّ قَوْلَهَا يَسْتُرُنِي بِرِدَائِهِ دَالٌّ عَلَى أَنَّ ذَلِكَ كَانَ بَعْدَ نُزُولِ الْحِجَابِ وَكَذَا قَوْلُهَا أَحْبَبْتُ أَنْ يَبْلُغَ النِّسَاءَ مُقَامُهُ لِي مُشْعِرٌ بِأَنَّ ذَلِكَ وَقَعَ بَعْدَ أَنْ صَارَتْ لَهَا ضَرَائِرُ أَرَادَتِ الْفَخْرَ عَلَيْهِنَّ فَالظَّاهِرُ أَنَّ ذَلِكَ وَقَعَ بَعْدَ بُلُوغِهَا
എന്നാൽ 'നബി അവർകൾ നബിയുടെ ഷാൾ കൊണ്ട് എന്നെ അവരിൽ നിന്ന് മറച്ചു' എന്ന് ആയിഷ ബീവി പറയുന്നതിനാൽ ഈ സംഭവം നടന്നത് ഹിജാബു നിയമം വന്ന ശേഷം തന്നെയാണെന്നും ആയിഷ ബീവിയ്ക്ക് ആ സമയത്ത് ബുലൂഗ്/പ്രായപൂർത്തി ആയിരുന്നുവെന്നും മുകളിലെ അഭിപ്രായത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
..................................
وَقَدْ تَقَدَّمَ مِنْ رِوَايَةِ بن حِبَّانَ أَنَّ ذَلِكَ وَقَعَ لَمَّا قَدِمَ وَفْدُ الْحَبَشَةِ وَكَانَ قُدُومُهُمْ سَنَةَ سَبْعٍ فَيَكُونُ عُمْرُهَا حِينَئِذٍ خَمْسَ عَشْرَةَ سَنَةً وَقَدْ تَقَدَّمَ فِي أَبْوَابِ الْمَسَاجِدِ شَيْءٌ نَحْوُ هَذَا وَالْجَوَابُ عَنْهُ
ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിൽ എത്യോപ്യൻ സംഘം വന്നപ്പോഴാണ് ഈ സംഭവം നടന്നതെന്നും അവരുടെ ആഗമനമുണ്ടായത് ഏഴാം വർഷം ആയിരുന്നെന്നും അപ്പോൾ ആയിഷ ബീവിയ്ക്ക് 15 വയസ്സ് പ്രായമായിരുന്നു എന്നും കാണാം.
..................................
وَاسْتُدِلَّ بِهِ عَلَى جَوَازِ اللَّعِبِ بِالسِّلَاحِ عَلَى طَرِيقِ التَّوَاثُبِ لِلتَّدْرِيبِ عَلَى الْحَرْبِ وَالتَّنْشِيطِ عَلَيْهِ وَاسْتُنْبِطَ مِنْهُ جَوَازُ الْمُثَاقَفَةِ لِمَا فِيهَا مِنْ تَمْرِينِ الْأَيْدِي عَلَى آلَاتِ الْحَرْبِ
വ്യായാമത്തിനും ഉന്മേഷത്തിനും യുദ്ധ പരിശീലനത്തിനുമായി ഇത്തരത്തിലുള്ള ആയുധാഭ്യാസ പ്രകടനങ്ങളും മത്സരങ്ങളും അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്നും തെളിവ് പിടിക്കപ്പെട്ടിരിക്കുന്നു.
قَالَ عِيَاضٌ وَفِيهِ جَوَازُ نَظَرِ النِّسَاءِ إِلَى فِعْلِ الرِّجَالِ الْأَجَانِبِ لِأَنَّهُ إِنَّمَا يُكْرَهُ لَهُنَّ النَّظَرُ إِلَى الْمَحَاسِنِ وَالِاسْتِلْذَاذِ بِذَلِكَ وَمِنْ تَرَاجِمِ الْبُخَارِيِّ عَلَيْهِ بَابُ نَظَرِ الْمَرْأَةِ إِلَى الْحَبَشِ وَنَحْوِهِمْ مِنْ غَيْرِ رِيبَةٍ.
ഇയാദു എന്നവർ പറയുന്നു:സ്ത്രീകൾ അന്യ പുരുഷന്മാരുടെ (ഇത്തരം) പ്രവർത്തികൾ കാണുന്നത് അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാണ്;കാരണം പുരുഷന്മാരുടെ ശരീര സൗന്ദര്യം ആസ്വദിക്കലും ഇസ്തിൽദാദും-രസം പിടിക്കൽ-ഉണ്ടെങ്കിൽ ആണ് നോട്ടം പാടില്ലാത്തത് ആകുന്നതു.
......................
وَقَالَ النَّوَوِيُّ أَمَّا النَّظَرُ بِشَهْوَةٍ وَعِنْدَ خَشْيَةِ الْفِتْنَةِ فَحَرَامٌ اتِّفَاقًا.
وَأَمَّا بِغَيْرِ شَهْوَةٍ فَالْأَصَحُّ أَنَّهُ مُحَرَّمٌ وَأَجَابَ عَنْ هَذَا الْحَدِيثِ بِأَنَّهُ يُحْتَمَلُ أَنْ يَكُونَ ذَلِكَ قَبْلَ بُلُوغِ عَائِشَةَ وَهَذَا قَدْ تَقَدَّمَتِ الْإِشَارَةُ إِلَى مَا فِيهِ قَالَ أَوْ كَانَتْ تَنْظُرُ إِلَى لَعِبِهِمْ بِحِرَابِهِمْ لَا إِلَى وُجُوهِهِمْ وَأَبْدَانِهِمْ وَإِنْ وَقَعَ بِلَا قَصْدٍ أَمْكَنَ أَنْ تَصْرِفَهُ فِي الْحَالِ انْتَهَى
ഇമാം നവവി റഹിമഹുല്ലാഹ് പറയുന്നു:വികാരത്തോടെ നോക്കുന്നതും ഫിത്ന/നാശം ഭയപ്പെടുമ്പോൾ ഉള്ള നോട്ടവും ഹറാം/നിഷിദ്ധം ആണെന്ന കാര്യത്തിൽ ഉലമാക്കൾക്കിടയിൽ ഇത്തിഫാഖ്/ഏകാഭിപ്രായം ഉണ്ട്.വികാരമില്ലാതെയുല്ല നോട്ടവും ഹറാം ആണ് എന്നതാണ് ഏറ്റവും ശരിയായ വീക്ഷണം.(ഈ ഹദീസ് സംബന്ധിച്ച് ഇമാം നവവി പറയുന്നത് ഇത് നടന്നത് ആയിഷ ബീവിയ്ക്ക് ബുലൂഗ് /പ്രായ പൂർത്തി ആകുന്നതിനു മുമ്പേ ആവാം എന്നാണു .ഇത് സംബന്ധിച്ച് മുമ്പ് ചർച്ച ചെയ്തല്ലോ.)ഇമാം നവവി റഹിമഹുല്ലാഹ് അഭിപ്രായപ്പെടുന്നു:അല്ലെങ്കിൽ ആയിഷ ബീവി അവരുടെ ആയുധാഭ്യാസ പ്രകടനങ്ങൾ ആവാം കണ്ടത് ;അവരുടെ ശരീരങ്ങളിലേക്കോ മുഖങ്ങളിലേക്കോ നോക്കിയിട്ടുണ്ടാവില്ല.നോട്ടം ഒരു ഉദ്ദേശ്യത്തോടെ സംഭവിച്ചത് അല്ലെങ്കിൽ ഉടനെ അതിൽ നിന്ന് പിന്മാറിയാൽ മതിയാവും
وَقَدْ تَقَدَّمَتْ بَقِيَّةُ فَوَائِدِهِ فِي أَبْوَابِ الْمَسَاجِدِ وَسَيَأْتِي بَعْدَ سِتَّةِ أَبْوَابٍ وَجْهُ الْجَمْعِ بَيْنَ تَرْجَمَةِ الْبُخَارِيِّ هَذَا الْبَابَ وَالْبَابَ الْآتِيَ هُنَاكَ حَيْثُ قَالَ بَابُ مَا يُكْرَهُ مِنْ حَمْلِ السِّلَاحِ فِي الْعِيدِ إِنْ شَاءَ الله تَعَالَى
.......................................
السلام عليكم ورحمة الله وبركاته
പ്രിയ സഹോദരീ സഹോദരന്മാരേ.........ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസുകൾ .ഹദീസ് കിതാബുകളിൽ ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി .സ്വഹീഹുൽ ബുഖാരിക്ക് നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ ഇറങ്ങിയിട്ടുണ്ട്.അതിൽ പ്രശസ്തമായ ഒരു വ്യാഖ്യാന ഗ്രന്ഥമാണ് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരി .ഫത്ഹുൽ ബാരിയുടെ പരിഭാഷ ഇംഗ്ലീഷ് ഭാഷയിലോ മലയാള ഭാഷയിലോ ഇറങ്ങിയതായി അറിവില്ല.ഈ സാഹചര്യത്തിൽ സാധാരണക്കാരായ നമുക്കും ഹദീസുകൾ വിശദീകരണ സഹിതം പഠിക്കാനുള്ള ഒരു എളിയ സംരംഭമാണ് ഈ ബ്ലോഗ് .പദാനുപദ പരിഭാഷ നടത്തിയിട്ടില്ലെങ്കിലും ആശയം ചോരാതെ മലയാളത്തിൽ സാരാംശം നല്കാൻ ശ്രമിച്ചിട്ടുണ്ട്.അറബി മൂലം പൂർണ്ണമായി നല്കിയിട്ടുണ്ട്.തീരെ പരിഭാഷപ്പെടുത്താത്ത ഇടങ്ങളിൽ ..........................അടയാളം കൊണ്ട് അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.ഭാഷാപരമായ ചർച്ചകളോ എനിയ്ക്ക് പരിഭാഷപ്പെടുത്തൽ ബുദ്ധിമുട്ടായ ഭാഗങ്ങളോ ആണ് അത്തരം ഭാഗങ്ങൾ.ഏതെങ്കിലും ഭാഗത്ത് വസ്തുതാപരമായ പിശക് കണ്ടാൽ സദയം കമ്മന്റ് ആയി പോസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ എനിയ്ക്ക് മെസ്സേജ് ചെയ്യുകയോ ചെയ്യാൻ അപേക്ഷിക്കുന്നു...............ഇട്ട ഭാഗങ്ങൾ കിത്താബു അറിയുന്ന സമയമുള്ള വ്യക്തികൾ/ഉസ്താദുമാർ പരിഭാഷപ്പെടുത്തി തന്നാൽ എല്ലാവർക്കും, ഇന് ഷാ അല്ലാഹു ഉപകാരപ്പെടും . ഞങ്ങളുടെ പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്തു ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ അഭ്യർത്ഥിക്കുന്നു . എനിയ്ക്കും കുടുംബത്തിനും ഇഹപര വിജയത്തിനായി ദുആ ചെയ്യണേ....
صحيح البخاري مع فتح الباري
സഹീഹുൽ ബുഖാരി ഹദീസ് 949 & 950 ഫത്‌ഹുൽ ബാരി സഹിതം
كتاب العيدين
കിതാബുൽ ഈദൈനി
باب الْحِرَابِ وَالدَّرَقِ يَوْمَ الْعِيدِ
കുന്തങ്ങളും പരിചകളും ഉപയോഗിച്ച് ഈദു ദിനത്തിൽ ആയുധാഭ്യാസ പ്രകടനം നടത്തുന്നത് സംബന്ധിച്ച ബാബു
حَدَّثَنَا أَحْمَدُ، قَالَ حَدَّثَنَا ابْنُ وَهْبٍ، قَالَ أَخْبَرَنَا عَمْرٌو، أَنَّ مُحَمَّدَ بْنَ عَبْدِ الرَّحْمَنِ الأَسَدِيَّ، حَدَّثَهُ عَنْ عُرْوَةَ، عَنْ عَائِشَةَ، قَالَتْ دَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ بِغِنَاءِ بُعَاثَ، فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ، وَدَخَلَ أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارَةُ الشَّيْطَانِ عِنْدَ النَّبِيِّ صلى الله عليه وسلم فَأَقْبَلَ عَلَيْهِ رَسُولُ اللَّهِ عَلَيْهِ السَّلاَمُ فَقَالَ " دَعْهُمَا " فَلَمَّا غَفَلَ غَمَزْتُهُمَا فَخَرَجَتَا.
وَكَانَ يَوْمَ عِيدٍ يَلْعَبُ السُّودَانُ بِالدَّرَقِ وَالْحِرَابِ، فَإِمَّا سَأَلْتُ النَّبِيَّ صلى الله عليه وسلم وَإِمَّا قَالَ " تَشْتَهِينَ تَنْظُرِينَ ". فَقُلْتُ نَعَمْ. فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ، وَهُوَ يَقُولُ " دُونَكُمْ يَا بَنِي أَرْفِدَةَ ". حَتَّى إِذَا مَلِلْتُ قَالَ " حَسْبُكِ ". قُلْتُ نَعَمْ. قَالَ " فَاذْهَبِي ".
ആയിശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു പെരുന്നാള്‍ ദിവസം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ബുആസ് ദിവസത്തെക്കുറിച്ച്-ഇസ്ലാമിന്റെ മുമ്പ് അന്ധകാര /ജാഹിലിയ്യാ കാല ഘട്ടത്തിൽ ഔസ്-ഖസ്രജു ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധമാണ് ബുആസ് - പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വിരിപ്പില്‍ചെരിഞ്ഞു കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. അങ്ങനെ അബൂബക്കര്‍റദിയല്ലാഹു അന്ഹു അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ കുഴൽ വാദ്യം; അതു തന്നെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം യുടെ അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂബക്കര്‍ റദിയല്ലാഹു അന്ഹുവിന്റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: താങ്കൾ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി
ആഇശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു പെരുന്നാള്‍ ദിവസം സുഡാന്‍ നിവാസികളായ ചിലര്‍ പരിച, കുത്തുവാള്‍ എന്നിവയുടെ ഉപയോഗം അഭ്യസിക്കുകയായിരുന്നു. ഞാൻ നബിയോട് അത് കാണാൻ അനുവദിക്കുന്നതിന് അപേക്ഷിക്കുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ''അത് കാണാൻ നിനയ്ക്ക് താല്പര്യമുണ്ടോ'' എന്ന് എന്നോട് ചോദിക്കുകയോ ചെയ്തു. ''അതെ'' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ കവിളുമായി ചേര്‍ത്തുവെച്ചു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അവര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. അവിടന്ന് പറഞ്ഞു: ബനൂഅര്‍ഫദ ഗോത്രമേ, പിടിക്കൂ… എനിക്ക് മടുപ്പനുഭവപ്പെട്ടപ്പോള്‍ ഞാന്‍ പോകാന്‍ സമ്മതം ചോദിച്ചു. അനുമതി നല്‍കുകയും ചെയ്തു
ഇനി ഈ ഹദീസിന്റെ അവസാന ഭാഗത്തിന്റെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ നൽകിയിട്ടുള്ളതിന്റെ അറബി മൂലവും മലയാള സാരാംശവും നല്കിയിരിക്കുന്നു.
وَقَالَ تْ أَيْ عَائِشَةُ كَانَ يَوْمَ عِيدٍ فَتَبَيَّنَ بِهَذَا أَنَّهُ مَوْصُولٌ كَالْأَوَّلِ قَوْلُهُ يَلْعَبُ فِيهِ السُّودَانُ فِي رِوَايَةِ الزُّهْرِيِّ الْمَذْكُورَةِ وَالْحَبَشَةُ يَلْعَبُونَ فِي الْمَسْجِدِ وَزَادَ فِي رِوَايَةٍ مُعَلَّقَةٍ وَوَصَلَهَا مُ
سْلِمٌ
ഇത് നടന്നത് ഒരു പെരുന്നാൾ ദിവസത്തിലായിരുന്നു.ഇത് മുമ്പത്തെ ഹദീസുമായി ബന്ധപ്പെട്ടതാണ്.ഇവിടെ സുഡാനികൾ കളിക്കുകയായിരുന്നു.എന്നാണുള്ളത്.സുഹ്രിയുടെ റിപ്പോർട്ടിൽ ഹബഷക്കാർ/എത്യോപ്യക്കാർ മസ്ജിദിൽ കളിക്കുകയായിരുന്നു എന്നാണുള്ളത്.
وَلِمُسْلِمٍ مِنْ رِوَايَةِ هِشَامٍ عَنْ أَبِيهِ
جَاءَ حَبَشٌ يَلْعَبُونَ فِي الْمَسْجِدِ قَالَ الْمُحِبُّ الطَّبَرِيُّ هَذَا السِّيَاقُ يُشْعِرُ بِأَنَّ عَادَتَهُمْ ذَلِكَ فِي كُلِّ عِيدٍ
ഹിഷാം അദ്ധേഹത്തിന്റെ പിതാവിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നതും മുസ്ലിം രേഖപ്പെടുത്തിയതുമായ റിപ്പോർട്ടിൽ എത്യോപ്യക്കാർ മസ്ജിദിൽ വന്നു കളിക്കുകയായിരുന്നു എന്ന് കാണാം.അൽ മുഹിബ്ബൂ തബരി പറയുന്നു:ഇതിൽ നിന്നും അവർ എല്ലാ ഈദു ദിനത്തിലും /പെരുന്നാൾ ദിനത്തിലും ഇങ്ങിനെ ചെയ്തിരുന്നു -അത് അവരുടെ പതിവായിരുന്നു എന്ന് മനസ്സിലാക്കാം .
وَوَقع فِي رِوَايَة بن حِبَّانَ لَمَّا قَدِمَ وَفْدُ الْحَبَشَةِ قَامُوا يَلْعَبُونَ فِي الْمَسْجِدِ وَهَذَا يُشْعِرُ بِأَنَّ التَّرْخِيصَ لَهُمْ فِي ذَلِكَ بِحَالِ الْقُدُومِ وَلَا تَنَافِيَ بَيْنَهُمَا لِاحْتِمَالِ أَنْ يَكُونَ قُدُومُهُمْ صَادَفَ يَوْمَ عِيدٍ وَكَانَ مِنْ عَادَتِهِمُ اللَّعِبُ فِي الْأَعْيَادِ فَفَعَلُوا ذَلِكَ كَعَادَتِهِمْ ثُمَّ صَارُوا يَلْعَبُونَ يَوْمَ كُلِّ عِيدٍ
ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിലും എത്യോപ്യക്കാർ വന്നപ്പോൾ പള്ളിയിൽ ആയുധാഭ്യാസ പ്രകടനം /കളി നടത്തിയതായി കാണാം.ആഘോഷ വേളകളിൽ ഇങ്ങിനെയുള്ള പ്രകടനങ്ങൾ കാഴ്ച വയ്ക്കൽ അവരുടെ ഒരു രീതിയായിരുന്നു.ആ പ്രാവശ്യം അവർ വന്നപ്പോൾ പെരുന്നാൾ ദിനമായിരുന്നു.പിന്നീട് അവർ എല്ലാ പെരുന്നാളിനും/ആഘോഷ വേളകളിലും ഇത് ഒരു പതിവാക്കി.
وَيُؤَيِّدُهُ مَا رَوَاهُ أَبُو دَاوُدَ عَنْ أَنَسٍ قَالَ لَمَّا قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ لَعِبَتِ الْحَبَشَةُ فَرَحًا بِذَلِكَ لَعِبُوا بِحِرَابِهِمْ وَلَا شَكَّ أَنَّ يَوْمَ قُدُومِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ عِنْدَهُمْ أَعْظَمَ مِنْ يَوْمِ الْعِيدِ
അബൂ ദാവൂദു രേഖപ്പെടുത്തിയ അനസ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് മേൽ അഭിപ്രായത്തെ ബലപ്പെടുത്തുന്നുണ്ട്.ആ റിപ്പോർട്ടിൽ പറയുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മദീനയിൽ വന്നപ്പോൾ എത്യോപ്യക്കാർ സന്തോഷത്തോടെ അവരുടെ കുത്ത് വാളുകൾ കൊണ്ട് കളിച്ചു .തീർച്ചയായും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വരവ് അവർക്ക് പെരുന്നാളിനെക്കാൾ വലുതായിരുന്നിരിക്കുമല്ലോ.
قَالَ الزَّيْنُ بْنُ الْمُنِيرِ سَمَّاهُ لَعِبًا وَإِنْ كَانَ أَصْلُهُ التَّدْرِيبَ عَلَى الْحَرْبِ وَهُوَ مِنَ الْجِدِّ لِمَا فِيهِ مِنْ شَبَهِ اللَّعِبِ لِكَوْنِهِ يَقْصِدُ إِلَى الطَّعْنِ وَلَا يَفْعَلُهُ وَيُوهِمُ بِذَلِكَ قَرْنَهُ وَلَوْ كَانَ أَ
بَاهُ أَوِ
إبنه
സൈനു ബ്നുൽ മുനീർ പറയുന്നു: ഇവിടെ കളി എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അത് യുദ്ധത്തിനു വേണ്ടിയുള്ള ആയുധ പരിശീലനമായിരുന്നു.പരിശീലനത്തിൽ അവർ കുത്ത് വാൾ കൊണ്ട് കുത്താൻ ഭാവിക്കുകയും എന്നാൽ യഥാർത്ഥത്തിൽ കുത്താതിരിക്കുകയും ചെയ്തിരുന്നതിനാൽ ഇതിനു കളി എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു.
قَوْلُهُ فَإِمَّا سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَإِمَّا قَالَ تَشْتَهِينَ تَنْظُرِينَ هَذَا تَرَدُّدٌ مِنْهَا فِيمَا كَانَ وَقَعَ لَهُ هَلْ كَانَ أَذِنَ لَهَا فِي ذَلِكَ ابْتِدَاءً مِنْهُ أَوْ عَنْ سُؤَالٍ مِنْهَا وَهَذَابِنَاءً عَلَى أَنْ سَأَلْتُ بِسُكُونِ اللَّامِ عَلَى أَنَّهُ كَلَامُهَا وَيُحْتَمَلُ أَنْ يَكُونَ بِفَتْحِ اللَّامِ فَيَكُونَ كَلَامَ الرَّاوِي فَلَا يُنَافِيَ مَعَ ذَلِكَ قَوْلَهُ وَإِمَّا قَالَ تَشْتَهِينَ تَنْظُرِينَ
ഇവിടെ 'ഫ ഇമ്മാ സഅൽതു' എന്നോ 'ഫ ഇമ്മാ സഅലത് ' എന്നോ ആവാം .സഅൽതു എന്നാണെങ്കിൽ ഞാൻ-ആയിഷാ ബീവി-നബിയോട് ചോദിച്ചു എന്ന അർത്ഥത്തിൽ ആയിഷ ബീവിയുടെ വാക്കുകൾ ആവാം.സഅലത് എന്നാണെങ്കിൽ 'ആയിഷ ബീവി നബിയോട് ചോദിച്ചു ' എന്ന അർത്ഥത്തിൽ ഹദീസ് റിപ്പോര്ട്ടരുടെ വാക്കുകൾ ആവാം-reported speech .ഇവിടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ആയിഷ ബീവി അപേക്ഷിച്ചത് പ്രകാരമോ/അല്ലാതെയോ ആയുധാഭ്യാസം കാണാൻ അനുമതി കൊടുക്കുകയാണ് ചെയ്തത്.
وَقَدِ اخْتَلَفَتِ الرِّوَايَاتُ عَنْهَا فِي ذَلِكَ فَفِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ يَزِيدَ بْنِ رُومَانَ عَنْهَا سَمِعْتُ لَغَطًا وَصَوْتَ صِبْيَانٍ فَقَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا حَبَشِيَّةُ تَزْفِنُ أَيْ تَرْقُصُ وَالصِّبْيَانُ حَوْلَهَا فَقَالَ يَا عَائِشَةُ تَعَالَيْ فَانْظُرِي فَفِي هَذَا أَنَّهُ ابْتَدَأَهَا
യസീദു ബ്നു റൂമാൻ ആയിഷാ ബീവിയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് നസാഇ രേഖപ്പെടുത്തിയതിൽ ഇങ്ങിനെ കാണാം.''ഞാൻ ഒരു ആരവവും കുട്ടികളുടെ ശബ്ദവും കേട്ടു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എണീറ്റു.അപ്പോൾ അതാ...എത്യോപ്യക്കാർ ആടിപ്പാടിക്കളിക്കുകയും കുട്ടികൾ അവര്ക്ക് ചുറ്റും ഡാൻസ് ചെയ്യുകയും ചെയ്യുന്നു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:ആയിഷാ...നോക്കൂ....ഈ റിപ്പോർട്ട് പ്രകാരം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തന്നെയാണ് അഭ്യാസ പ്രകടനം കാണുന്നതിനു മുൻകൈ എടുത്തത് എന്ന് കാണാം .
وَفِي رِوَايَةِ عُبَيْدِ بْنِ عُمَيْرٍ عَنْهَا عِنْدَ مُسْلِمٍ أَنَّهَا قَالَتْ للعابين وَدِدْتُ أَنِّي أَرَاهُمْ فَفِي هَذَا أَنَّهَا سَأَلَتْ وَيُجْمَعُ بَيْنَهُمَا بِأَنَّهَا الْتَمَسَتْ مِنْهُ ذَلِكَ فَأَذِنَ لَهَا
ഉബൈദു ബ്നു ഉമൈർ ആയിഷ ബീവിയിൽ നിന്ന് ഉദ്ധരിക്കുന്ന മുസ്ലിം രേഖപ്പെടുത്തിയ ഹദീസിൽ ''എനിയ്ക്ക് അവരുടെ കളി/അഭ്യാസം കാണാൻ ആഗ്രഹമുണ്ട് '' എന്ന് പറയുന്നതായി കാണാം.ഇതിൽ നിന്നും മനസ്സിലാവുന്നത് ആയിഷ ബീവി അനുമതി ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അനുമതി നല്കി എന്നാണു.
وَفِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ أَبِي سَلَمَةَ عَنْهَا دَخَلَ الْحَبَشَةُ يَلْعَبُونَ فَقَالَ لِي النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا حُمَيْرَاءُ أَتُحِبِّينَ أَنْ تَنْظُرِي إِلَيْهِمْ فَقُلْتُ نَعَمْ إِسْنَادُهُ صَحِيحٌ
وَلَمْ أَرَ فِي حَدِيثٍ صَحِيحٍ ذِكْرَ الْحُمَيْرَاءِ إِلَّا فِي هَذَا
നസാഈ രേഖപ്പെടുത്തിയ അബൂ സലമ ,ആയിഷ ബീവിയിൽ നിന്ന് ഉദ്ധരിച്ച റിപ്പോർട്ടിൽ ഇങ്ങിനെ കാണാം:എത്യോപ്യക്കാർ കളികളുമായി അവിടെ പ്രവേശിച്ചു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നോട് ''ഹുമൈറാ........നിനയ്ക്ക് അവരുടെ അഭ്യാസം കാണണമെന്ന് ആഗ്രഹമുണ്ടോ?'' എന്ന് ചോദിച്ചു.ഞാൻ 'അതെ ' എന്ന് മറുപടി പറഞ്ഞു.'' ഇബ്നു ഹജർ പറയുന്നു:ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹു ആണ്.എന്നാൽ ഈ റിപ്പോർട്ടിൽ അല്ലാതെ ഹുമൈറാ........ എന്ന് വിളിച്ചത് ഞാൻ കണ്ടിട്ടില്ല.(കുറിപ്പ് : നബി ആയിഷ ബീവിയെ ഹുമൈറാ........ എന്ന് വിളിച്ചത് അൽ ബൈദാഉ /വെളുത്ത കൊച്ചു /കൊച്ചു വെളുമ്പി എന്ന അർത്ഥത്തിൽ ഓമനിച്ചു കൊണ്ടാണ്.)
وَفِي رِوَايَةِ أَبِي سَلَمَةَ هَذِهِ مِنَ الزِّيَادَةِ عَنْهَا قَالَتْ وَمِنْ قَوْلِهِمْ يَوْمَئِذٍ أَبَا الْقَاسِمِ طَيِّبًا كَذَا فِيهِ بِالنَّصْبِ وَهُوَ حِكَايَةُ قَوْلِ الْحَبَشَةِ وَلِأَحْمَدَ وَالسَّرَّاجِ وبن حِبَّانَ مِنْ حَدِيثِ أَنَسٍ أَنَّ الْحَبَشَةَ كَانَتْ تَزْفِنُ بَيْنَ يَدَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَتَكَلَّمُونَ بِكَلَامٍ لَهُمْ فَقَالَ مَا يَقُولُونَ قَالَ يَقُولُونَ مُحَمَّدٌ عَبْدٌ صَالِحٌ
അബുൽ ഖാസിം-നബി -നല്ലവരാണ് എന്ന് അവർ/എത്യോപ്യക്കാർ അവരുടെ ഭാഷയിൽ പറഞ്ഞു കൊണ്ടിരുന്നു എന്ന് ഒരു റിപ്പോർട്ടിൽ കാണാം.അനസ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ എത്യോപ്യക്കാർ നബിയുടെ മുമ്പിൽ കളിക്കുകയും അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്തപ്പോൾ നബി ''എന്താണ് അവർ പറയുന്നത്?'' എന്ന് ചോദിച്ചെന്നും അപ്പോൾ
مُحَمَّدٌ عَبْدٌ صَالِحٌ
മുഹമ്മദ് സച്ചരിതനായ ദാസനാണ് എന്നാണു അവർ പറയുന്നതെന്ന് നബിയോട് പറഞ്ഞെന്നും കാണാം.
قَوْلُهُ فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ أَيْ مُتَلَاصِقَيْنِ وَهِيَ جُمْلَةٌ حَالِيَّةٌ بِدُونِ وَاوٍ كَمَا قِيلَ فِي قَوْله تَعَالَى اهبطوا بَعْضكُم لبَعض عَدو
ഇവിടെ ''എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ കവിളുമായി ചേര്‍ത്തുവെച്ചു'' എന്നാൽ 'ഒട്ടിച്ചേർന്നു കൊണ്ട് ' എന്നർത്ഥം......................................................
وَفِي رِوَايَةِ هِشَامٍ عَنْ أَبِيهِ عِنْدَ مُسْلِمٍ فَوَضَعْتُ رَأْسِي عَلَى مَنْكِبِهِ وَفِي رِوَايَةِ أَبِي سَلَمَةَ الْمَذْكُورَةِ فَوَضَعْتُ ذَقْنِي عَلَى عَاتِقِهِ وَأَسْنَدْتُ وَجْهِي إِلَى خَدِّهِ وَفِي رِوَايَةِ عُبَيْدِ بْنِ عُمَيْرٍ عَنْهَا أَنْظُرُ بَيْنَ أُذُنَيْهِ وَعَاتِقِهِ وَمَعَانِيهَا مُتَقَارِبَةٌ وَرِوَايَةُ أَبِي سَلَمَةَ أَبْيَنُهَا
ഇത് സംബന്ധിച്ച് ആയിഷാ ബീവി പറഞ്ഞ വാക്കുകൾ-സമാനമായ റിപ്പോർട്ടുകൾ കാണുക
ഞാൻ എന്റെ തല നബിയുടെ ചുമലിൽ വച്ചു-മുസ്ലിം രേഖപ്പെടുത്തിയതും ഹാഷിം അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിചതുമായ റിപ്പോർട്ട്
ഞാൻ എന്റെ താടി നബിയുടെ ചുമലിൽ വയ്ക്കുകയും എന്റെ മുഖം നബിയുടെ കവിളിനോട് ചേർക്കുകയും ചെയ്തു -അബൂ സലമയുടെ റിപ്പോർട്ട്
നബിയുടെ രണ്ടു ചെവികൾക്കും ചുമലിനും ഇടയിലായി നിന്ന് ഞാൻ കണ്ടു കൊണ്ടിരുന്നു-ഉബൈദു ബ്നു ഉമൈരിന്റെ റിപ്പോർട്ട്
ഈ റിപ്പോർട്ടുകളെല്ലാം അർത്ഥത്തിൽ ഏറെക്കുറെ സമാനമാണ്;അബൂ സലമയുടെ റിപ്പോർട്ട് കൂടുതൽ വ്യക്തമാണ്.
وَفِي رِوَايَةِ الزُّهْرِيِّ الْآتِيَةِ بَعْدُ عَنْ عُرْوَةَ فَيَسْتُرُنِي وَأَنَا أَنْظُرُ وَقَدْ تَقَدَّمَ فِي أَبْوَابِ الْمَسَاجِدِ بِلَفْظِ يَسْتُرُنِي بِرِدَائِهِ وَيُتَعَقَّبُ بِهِ عَلَى الزَّيْنِ بْنِ الْمُنِيرِ فِي اسْتِنْبَاطِهِ مِنْ لَفْظِ حَدِيثِ الْبَابِ جَوَازُ اكْتِفَاءِ الْمَرْأَةِ بِالتَّسَتُّرِ بِالْقِيَامِ خَلْفَ مَنْ تُسْتَرُ بِهِ مِنْ زَوْجٍ أَوْ ذِي مَحْرَمٍ إِذَا قَامَ ذَلِكَ مَقَامَ الرِّدَاءِ لِأَنَّ الْقِصَّةَ وَاحِدَةٌ وَقَدْ وَقَعَ فِيهَا التَّنْصِيصُ عَلَى وُجُودِ التَّسَتُّرِ بِالرِّدَاءِ
ഉർവയിൽ നിന്നുള്ള റിപ്പോർട്ടിൽ നബി എനിയ്ക്ക് മറയ്ക്കുകയും ഞാൻ കളി കണ്ടു കൊണ്ടിരിക്കുകയും ചെയ്തു എന്നുണ്ട്.മറ്റൊരു റിപ്പോർട്ടിൽ നബി ,നബിയുടെ ഷാൾ കൊണ്ട് എന്നെ -അവരിൽ നിന്ന്-മറച്ചു എന്ന് കാന്നാം.
..................................
قَوْلُهُ وَهُوَ يَقُولُ دُونَكُمْ بِالنَّصْبِ عَلَى الظَّرْفِيَّةِ بِمَعْنَى الْإِغْرَاءِ وَالْمُغْرَى بِهِ مَحْذُوفٌ وَهُوَ لَعِبُهُمْ بِالْحِرَابِ وَفِيهِ إِذْنٌ وَتَنْهِيضٌ لَهُمْ وَتَنْشِيطٌ
നബി അഭ്യാസികളോട് ദൂനകും/പിടിക്കൂ… എന്ന് പറഞ്ഞത് അവരുടെ കളി പ്രോത്സാഹിപ്പിക്കുന്നതിനാണ്.അവർക്കു അനുമതിയും ഉന്മേഷം പകരലും പ്രേരണ നല്കലും എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.
قَوْلُهُ يَا بَنِي أَرْفِدَةَ بِفَتْحِ الْهَمْزَةِ وَسُكُونِ الرَّاءِ وَكَسْرِ الْفَاءِ وَقَدْ تُفْتَحُ قِيلَ هُوَ لَقَبٌ لِلْحَبَشَةِ وَقِيلَ هُوَ اسْمُ جِنْسٍ لَهُمْ وَقِيلَ اسْمُ جَدِّهِمُ الْأَكْبَرِ وَقِيلَ الْمَعْنَى يَا بَنِي الْإِمَاءِ
ബനൂ അർഫിദ/ബനൂ അർഫദ എന്നത് എത്യോപ്യക്കാരുടെ കുടുംബപ്പേർ ആണ്.അവരിൽ ഒരു വിഭാഗത്തിന്റെ പേരാണെന്നും എന്നും അഭിപ്രായമുണ്ട്.അവരുടെ പൂർവ പിതാവിന്റെ പേരിനോട് ചേർത്ത് പറയുന്നതും ആവാം........
زَادَ فِي رِوَايَةِ الزُّهْرِيِّ عَنْ عُرْوَةَ فَزَجَرَهُمْ عُمَرُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَّنَّا بَنِي أَرْفِدَةَ
ഉർവയിൽ നിന്നുള്ള സുഹ്രിയുടെ റിപ്പോർട്ടിൽ ,ഉമർ റദിയല്ലാഹു അൻഹു എത്യോപ്യക്കാരുടെ കളി/അഭ്യാസം തടഞ്ഞു എന്നുകാണാം;എന്നാൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു:നാം ബനൂ അർഫിദയ്ക്ക് സംരക്ഷണം നല്കിയിരിക്കുന്നു.
وَبَيَّنَ الزُّهْرِيُّ أَيْضًا عَنْ سَعِيدٍ عَنْ أَبِي هُرَيْرَةَ وَجْهَ الزَّجْرِ حَيْثُ قَالَ فَأَهْوَى إِلَى الْحَصْبَاءِ فَحَصِبَهُمْ بِهَا فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَعْهُمْ يَا عُمَرُ وَسَيَأْتِي فِي الْجِهَادِ
സുഹ്രി ഉദ്ധരിക്കുന്ന അബൂ ഹുറൈറയുടെ റിപ്പോർട്ടിൽ എങ്ങിനെയാണ് ഉമർ റദിയല്ലാഹു അൻഹു അവരെ തടഞ്ഞത് എന്ന് വിശദീകരിക്കുന്നത് കാണുക:ഉമർ റദിയല്ലാഹു അൻഹു കുറച്ചു മണൽ/ചെറിയ കല്ലുകൾ എടുത്തു അവരെ എറിഞ്ഞു .അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു:ഉമറെ.....അവരെ വിട്ടേക്കുക......
وَزَادَ أَبُو عَوَانَةَ فِي صَحِيحِهِ فَإِنَّهُمْ بَنُو أَرْفِدَةَ كَأَنَّهُ يَعْنِي أَنَّ هَذَا شَأْنُهُمْ وَطَرِيقَتُهُمْ وَهُوَ مِنَ الْأُمُورِ الْمُبَاحَةِ فَلَا إِنْكَارَ عَلَيْهِمْ قَالَ الْمُحِبُّ الطَّبَرِيُّ فِيهِ تَنْبِيهٌ عَلَى أَنَّهُ يُغْتَفَرُ لَهُمْ مَا لَا يُغْتَفَرُ لِغَيْرِهِمْ لِأَنَّ الْأَصْلَ فِي الْمَسَاجِدِ تَنْزِيهُهَا عَنِ اللَّعِبِ فَيُقْتَصَرُ عَلَى مَا وَرَدَ فِيهِ النَّصُّ انْتَهَى
അബൂ അവാനയുടെ റിപ്പോർട്ടിൽ , നിശ്ചയം അവർ ബനൂ അർഫിദക്കാർ ആണ് എന്ന് നബി പറയുന്നുണ്ട്.അതായത് അങ്ങിനെ അഭ്യാസ പ്രകടനം നടത്തുക എന്നത് അവരുടെ ഒരു വഴിയും രീതിയും ആണെന്നും അവരെ സംബന്ധിച്ചിടത്തോളം-പള്ളിയിൽ വച്ചു അങ്ങിനെ ചെയ്തത്-അനുവദനീയമാണെന്നും ആണ് നബി ഉദ്ദേശിച്ചത്.അൽ മുഹിബ്ബു തബരി പറയുന്നു:ഇതിൽ നിന്നും മറ്റുള്ളവര്ക്ക് ഇളവു നല്കപ്പെടാത്ത/പൊറുക്കപ്പെടാത്ത കാര്യം അവർക്കു ഇളവു നല്കപ്പെടും എന്നതിലേക്ക് സൂചനയുണ്ട്.കാരണം അടിസ്ഥാനപരമായി പള്ളികൾ ഇത്തരം അഭ്യാസം/കളികളിൽ നിന്ന് മുക്തമാണല്ലോ....
وَرَوَى السَّرَّاجُ مِنْ طَرِيقِ أَبِي الزِّنَادِ عَنْ عُرْوَةَ عَنْ عَائِشَةَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يَوْمَئِذٍ لِتَعْلَمَ يَهُودُ أَنَّ فِي دِينِنَا فُسْحَةً إِنِّي بُعِثْتُ بِحَنِيفِيَّةٍ سَمْحَةٍ
മറ്റൊരു റിപ്പോർട്ടിൽ ആയിഷ ബീവി പറയുന്നു:അന്നേ ദിവസം നബി സ്വല്ലാല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:നമ്മുടെ മതം വിശാലമാണെന്ന് യഹൂദികൾ മനസ്സിലാക്കട്ടെ.ഞാൻ നേരായതും ലളിതമായതുമായ ദീൻ കൊണ്ടാണ് അയക്കപ്പെട്ടിട്ടുള്ളത്.
وَهَذَا يُشْعِرُ بِعَدَمِ التَّخْصِيصِ وَكَأَنَّ عُمَرَ بَنَى عَلَى الْأَصْلِ فِي تَنْزِيهِ الْمَسَاجِدِ فَبَيَّنَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَجْهَ الْجَوَازِ فِيمَا كَانَ هَذَا سَبِيلَهُ كَمَا سَيَأْتِي تَقْرِيرُهُ أَوْ لَعَلَّهُ لَمْ يَكُنْ عَلِمَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَرَاهُمْ
ഇതിൽ നിന്നും പള്ളിയിൽ/മസ്ജിദിൽ ഇങ്ങിനെ അഭ്യാസ പ്രകടനങ്ങൾക്ക് അനുമതി നല്കിയത് ബനൂ അർഫിദക്കാർക്കു മാത്രം പ്രത്യേകം അല്ല;എന്നാൽ പൊതു നിയമം തന്നെയാണ് എന്ന് മനസ്സിലാക്കാം.ഉമർ റദിയല്ലാഹു പള്ളിയിൽ അങ്ങിനെ ചെയ്യുന്നതിനോട് വിയോജിച്ചെങ്കിലും നബി സ്വല്ലാല്ലാഹു അലൈഹി വ സല്ലം ഉമർ റദിയല്ലാഹുവിനു കാര്യം വിശദമാക്കി കൊടുത്തു .ഒരു പക്ഷെ ഉമർ റദിയല്ലാഹു നബി അവരുടെ അഭ്യാസ പ്രകടനം കണ്ടില്ല എന്ന് ധരിച്ചതാകാം.
قَوْلُهُ حَتَّى إِذَا مَلِلْتُ بِكَسْرِ اللَّامِ الْأُولَى وَفِي رِوَايَةِ الزُّهْرِيِّ حَتَّى أَكُونَ أَنَا الَّذِي أَسْأَمُ وَلِمُسْلِمٍ مِنْ طَرِيقِهِ ثُمَّ يَقُومُ مِنْ أَجْلِي حَتَّى أَكُونَ أَنَا الَّذِي أَنْصَرِفُ وَفِي رِوَايَةِ يَزِيدَ بْنِ رُومَانَ عِنْدَ النَّسَائِيِّ أَمَا شَبِعْتَ أَمَا شَبِعْتَ قَالَتْ فَجَعَلْتُ أَقُولُ لَا لِأَنْظُرَ مَنْزِلَتِي
عنده
ഇവിടെ
حَتَّى إِذَا مَلِلْتُ
ആയിഷ ബീവി എനിയ്ക്ക് മടുക്കുന്നത് വരെ എന്ന് പറയുന്നതായാണ് ഉള്ളത്.സമാനമായ അർത്ഥത്തിൽ സുഹരിയുടെ റിപ്പോർട്ടിൽ
حَتَّى أَكُونَ أَنَا الَّذِي أَسْأَمُ
എന്ന് കാണാം.മുസ്ലിമിന്റെ ഒരു റിപ്പോർട്ടിൽ
ثُمَّ يَقُومُ مِنْ أَجْلِي حَتَّى أَكُونَ أَنَا الَّذِي أَنْصَرِفُ
എന്ന് കാണാം.നസാഇ രേഖപ്പെടുത്തിയ യസീദു ബ്നു റൂമാന്റെ റിപ്പോർട്ടിൽ നബി ആയിഷ ബീവിയോടു
أَمَا شَبِعْتَ أَمَا شَبِعْتَ
നിനയ്ക്ക് വയറു നിറഞ്ഞില്ലേ....നിനയ്ക്ക് വയറു നിറഞ്ഞില്ലേ..../മതിയായില്ലേ?എന്ന് പറയുന്നതായി കാണാം.അപ്പോൾ ഞാൻ ഇല്ല എന്ന് പറഞ്ഞു എന്ന് ആയിഷ ബീവി പറഞ്ഞെന്നും 'എനിയ്ക്ക് നബിയുടെ അടുത്തുള്ള സ്ഥാനം മനസ്സിലാക്കാൻ' അങ്ങിനെ പറഞ്ഞെന്നും ആയിഷ ബീവി പറയുന്നതായി കാണാം.
وَلَهُ مِنْ رِوَايَةِ أَبِي سَلَمَةَ عَنْهَا
قُلْتُ يَا رَسُولَ اللَّهِ لَا تَعْجَلْ فَقَامَ لِي ثُمَّ قَالَ حَسْبُكَ
قُلْتُ لَا تَعْجَلْ قَالَتْ وَمَا بِي حُبُّ النَّظَرِ إِلَيْهِمْ وَلَكِنْ أَحْبَبْتُ أَنْ يَبْلُغَ النِّسَاءَ مُقَامُهُ لِي وَمَكَانِي مِنْهُ
അബൂ സലമയുടെ റിപ്പോർട്ടിൽ ആയിഷ ബീവി നബിയോട് അല്ലാഹുവിന്റെ ദൂതരേ.....ധ്ര്തിപ്പെടല്ലേ എന്ന് പറഞ്ഞതായി കാണാം.പിന്നെ ആയിഷ ബീവി ''ഞാൻ അവരെ നോക്കുന്നത് ഇഷ്ട്ടപ്പെട്ടത് കൊണ്ടല്ല അങ്ങിനെ പറഞ്ഞത്;പക്ഷെ എനിയ്ക്ക് നബിയുടെ അടുത്തുള്ള സ്ഥാനം മറ്റു സ്ത്രീകൾ അറിയുന്നത് ഞാൻ ഇഷ്ട്ടപ്പെട്ടു എന്ന് വിശദീകരിക്കുന്നത് കാണാം
وَزَادَ فِي النِّكَاحِ فِي رِوَايَةِ الزُّهْرِيِّ فَاقْدُرُوا قَدْرَ الْجَارِيَةِ الْحَدِيثَةِ السِّنِّ الْحَرِيصَةِ عَلَى اللَّهْوِ وَقَوْلُهَا اقْدُرُوا بِضَمِّ الدَّالِ مِنَ التَّقْدِيرِ وَيَجُوزُ كَسْرُهَا وَأَشَارَتْ بِذَلِكَ إِلَى أَنَّهَا كَانَتْ حِينَئِذٍ شَابَّةً وَقَدْ تَمَسَّكَ بِهِ مَنِ ادَّعَى نَسْخَ هَذَا الْحُكْمِ وَأَنَّهُ كَانَ فِي أَوَّلِ الْإِسْلَامِ كَمَا تَقَدَّمَتْ حِكَايَتُهُ فِي أَبْوَابِ الْمَسَاجِدِ
..............................................................................
ഈ സംഭവം നടക്കുന്ന സമയത്ത് ആയിഷ ബീവി ചെറുപ്പം ആയിരുന്നുവെന്ന വാദമുണ്ട്.അങ്ങിനെ കരുതുന്നവർ ഇത് ഇസ്ലാമിന്റെ ആദ്യകാലത്ത് നടന്നതാണെന്നും പിന്നീട് ഈ വിധി(ഇവിടെ അന്യ പുരുഷന്മാരുടെ അഭ്യാസങ്ങൾ ആയിഷ ബീവി കാണുന്നുണ്ടല്ലോ)നസ്ഖ് ചെയ്തെന്നും വാദിക്കുന്നു.
وَرُدَّ بِأَنَّ قَوْلَهَا يَسْتُرُنِي بِرِدَائِهِ دَالٌّ عَلَى أَنَّ ذَلِكَ كَانَ بَعْدَ نُزُولِ الْحِجَابِ وَكَذَا قَوْلُهَا أَحْبَبْتُ أَنْ يَبْلُغَ النِّسَاءَ مُقَامُهُ لِي مُشْعِرٌ بِأَنَّ ذَلِكَ وَقَعَ بَعْدَ أَنْ صَارَتْ لَهَا ضَرَائِرُ أَرَادَتِ الْفَخْرَ عَلَيْهِنَّ فَالظَّاهِرُ أَنَّ ذَلِكَ وَقَعَ بَعْدَ بُلُوغِهَا
എന്നാൽ 'നബി അവർകൾ നബിയുടെ ഷാൾ കൊണ്ട് എന്നെ അവരിൽ നിന്ന് മറച്ചു' എന്ന് ആയിഷ ബീവി പറയുന്നതിനാൽ ഈ സംഭവം നടന്നത് ഹിജാബു നിയമം വന്ന ശേഷം തന്നെയാണെന്നും ആയിഷ ബീവിയ്ക്ക് ആ സമയത്ത് ബുലൂഗ്/പ്രായപൂർത്തി ആയിരുന്നുവെന്നും മുകളിലെ അഭിപ്രായത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
..................................
وَقَدْ تَقَدَّمَ مِنْ رِوَايَةِ بن حِبَّانَ أَنَّ ذَلِكَ وَقَعَ لَمَّا قَدِمَ وَفْدُ الْحَبَشَةِ وَكَانَ قُدُومُهُمْ سَنَةَ سَبْعٍ فَيَكُونُ عُمْرُهَا حِينَئِذٍ خَمْسَ عَشْرَةَ سَنَةً وَقَدْ تَقَدَّمَ فِي أَبْوَابِ الْمَسَاجِدِ شَيْءٌ نَحْوُ هَذَا وَالْجَوَابُ عَنْهُ
ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിൽ എത്യോപ്യൻ സംഘം വന്നപ്പോഴാണ് ഈ സംഭവം നടന്നതെന്നും അവരുടെ ആഗമനമുണ്ടായത് ഏഴാം വർഷം ആയിരുന്നെന്നും അപ്പോൾ ആയിഷ ബീവിയ്ക്ക് 15 വയസ്സ് പ്രായമായിരുന്നു എന്നും കാണാം.
..................................
وَاسْتُدِلَّ بِهِ عَلَى جَوَازِ اللَّعِبِ بِالسِّلَاحِ عَلَى طَرِيقِ التَّوَاثُبِ لِلتَّدْرِيبِ عَلَى الْحَرْبِ وَالتَّنْشِيطِ عَلَيْهِ وَاسْتُنْبِطَ مِنْهُ جَوَازُ الْمُثَاقَفَةِ لِمَا فِيهَا مِنْ تَمْرِينِ الْأَيْدِي عَلَى آلَاتِ الْحَرْبِ
വ്യായാമത്തിനും ഉന്മേഷത്തിനും യുദ്ധ പരിശീലനത്തിനുമായി ഇത്തരത്തിലുള്ള ആയുധാഭ്യാസ പ്രകടനങ്ങളും മത്സരങ്ങളും അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്നും തെളിവ് പിടിക്കപ്പെട്ടിരിക്കുന്നു.
قَالَ عِيَاضٌ وَفِيهِ جَوَازُ نَظَرِ النِّسَاءِ إِلَى فِعْلِ الرِّجَالِ الْأَجَانِبِ لِأَنَّهُ إِنَّمَا يُكْرَهُ لَهُنَّ النَّظَرُ إِلَى الْمَحَاسِنِ وَالِاسْتِلْذَاذِ بِذَلِكَ وَمِنْ تَرَاجِمِ الْبُخَارِيِّ عَلَيْهِ بَابُ نَظَرِ الْمَرْأَةِ إِلَى الْحَبَشِ وَنَحْوِهِمْ مِنْ غَيْرِ رِيبَةٍ.
ഇയാദു എന്നവർ പറയുന്നു:സ്ത്രീകൾ അന്യ പുരുഷന്മാരുടെ (ഇത്തരം) പ്രവർത്തികൾ കാണുന്നത് അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാണ്;കാരണം പുരുഷന്മാരുടെ ശരീര സൗന്ദര്യം ആസ്വദിക്കലും ഇസ്തിൽദാദും-രസം പിടിക്കൽ-ഉണ്ടെങ്കിൽ ആണ് നോട്ടം പാടില്ലാത്തത് ആകുന്നതു.
......................
وَقَالَ النَّوَوِيُّ أَمَّا النَّظَرُ بِشَهْوَةٍ وَعِنْدَ خَشْيَةِ الْفِتْنَةِ فَحَرَامٌ اتِّفَاقًا.
وَأَمَّا بِغَيْرِ شَهْوَةٍ فَالْأَصَحُّ أَنَّهُ مُحَرَّمٌ وَأَجَابَ عَنْ هَذَا الْحَدِيثِ بِأَنَّهُ يُحْتَمَلُ أَنْ يَكُونَ ذَلِكَ قَبْلَ بُلُوغِ عَائِشَةَ وَهَذَا قَدْ تَقَدَّمَتِ الْإِشَارَةُ إِلَى مَا فِيهِ قَالَ أَوْ كَانَتْ تَنْظُرُ إِلَى لَعِبِهِمْ بِحِرَابِهِمْ لَا إِلَى وُجُوهِهِمْ وَأَبْدَانِهِمْ وَإِنْ وَقَعَ بِلَا قَصْدٍ أَمْكَنَ أَنْ تَصْرِفَهُ فِي الْحَالِ انْتَهَى
ഇമാം നവവി റഹിമഹുല്ലാഹ് പറയുന്നു:വികാരത്തോടെ നോക്കുന്നതും ഫിത്ന/നാശം ഭയപ്പെടുമ്പോൾ ഉള്ള നോട്ടവും ഹറാം/നിഷിദ്ധം ആണെന്ന കാര്യത്തിൽ ഉലമാക്കൾക്കിടയിൽ ഇത്തിഫാഖ്/ഏകാഭിപ്രായം ഉണ്ട്.വികാരമില്ലാതെയുല്ല നോട്ടവും ഹറാം ആണ് എന്നതാണ് ഏറ്റവും ശരിയായ വീക്ഷണം.(ഈ ഹദീസ് സംബന്ധിച്ച് ഇമാം നവവി പറയുന്നത് ഇത് നടന്നത് ആയിഷ ബീവിയ്ക്ക് ബുലൂഗ് /പ്രായ പൂർത്തി ആകുന്നതിനു മുമ്പേ ആവാം എന്നാണു .ഇത് സംബന്ധിച്ച് മുമ്പ് ചർച്ച ചെയ്തല്ലോ.)ഇമാം നവവി റഹിമഹുല്ലാഹ് അഭിപ്രായപ്പെടുന്നു:അല്ലെങ്കിൽ ആയിഷ ബീവി അവരുടെ ആയുധാഭ്യാസ പ്രകടനങ്ങൾ ആവാം കണ്ടത് ;അവരുടെ ശരീരങ്ങളിലേക്കോ മുഖങ്ങളിലേക്കോ നോക്കിയിട്ടുണ്ടാവില്ല.നോട്ടം ഒരു ഉദ്ദേശ്യത്തോടെ സംഭവിച്ചത് അല്ലെങ്കിൽ ഉടനെ അതിൽ നിന്ന് പിന്മാറിയാൽ മതിയാവും
وَقَدْ تَقَدَّمَتْ بَقِيَّةُ فَوَائِدِهِ فِي أَبْوَابِ الْمَسَاجِدِ وَسَيَأْتِي بَعْدَ سِتَّةِ أَبْوَابٍ وَجْهُ الْجَمْعِ بَيْنَ تَرْجَمَةِ الْبُخَارِيِّ هَذَا الْبَابَ وَالْبَابَ الْآتِيَ هُنَاكَ حَيْثُ قَالَ بَابُ مَا يُكْرَهُ مِنْ حَمْلِ السِّلَاحِ فِي الْعِيدِ إِنْ شَاءَ الله تَعَالَى
.......................................
السلام عليكم ورحمة الله وبركاته
പ്രിയ സഹോദരീ സഹോദരന്മാരേ.........ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസുകൾ .ഹദീസ് കിതാബുകളിൽ ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി .സ്വഹീഹുൽ ബുഖാരിക്ക് നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ ഇറങ്ങിയിട്ടുണ്ട്.അതിൽ പ്രശസ്തമായ ഒരു വ്യാഖ്യാന ഗ്രന്ഥമാണ് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരി .ഫത്ഹുൽ ബാരിയുടെ പരിഭാഷ ഇംഗ്ലീഷ് ഭാഷയിലോ മലയാള ഭാഷയിലോ ഇറങ്ങിയതായി അറിവില്ല.ഈ സാഹചര്യത്തിൽ സാധാരണക്കാരായ നമുക്കും ഹദീസുകൾ വിശദീകരണ സഹിതം പഠിക്കാനുള്ള ഒരു എളിയ സംരംഭമാണ് ഈ ബ്ലോഗ് .പദാനുപദ പരിഭാഷ നടത്തിയിട്ടില്ലെങ്കിലും ആശയം ചോരാതെ മലയാളത്തിൽ സാരാംശം നല്കാൻ ശ്രമിച്ചിട്ടുണ്ട്.അറബി മൂലം പൂർണ്ണമായി നല്കിയിട്ടുണ്ട്.തീരെ പരിഭാഷപ്പെടുത്താത്ത ഇടങ്ങളിൽ ..........................അടയാളം കൊണ്ട് അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.ഭാഷാപരമായ ചർച്ചകളോ എനിയ്ക്ക് പരിഭാഷപ്പെടുത്തൽ ബുദ്ധിമുട്ടായ ഭാഗങ്ങളോ ആണ് അത്തരം ഭാഗങ്ങൾ.ഏതെങ്കിലും ഭാഗത്ത് വസ്തുതാപരമായ പിശക് കണ്ടാൽ സദയം കമ്മന്റ് ആയി പോസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ എനിയ്ക്ക് മെസ്സേജ് ചെയ്യുകയോ ചെയ്യാൻ അപേക്ഷിക്കുന്നു...............ഇട്ട ഭാഗങ്ങൾ കിത്താബു അറിയുന്ന സമയമുള്ള വ്യക്തികൾ/ഉസ്താദുമാർ പരിഭാഷപ്പെടുത്തി തന്നാൽ എല്ലാവർക്കും, ഇന് ഷാ അല്ലാഹു ഉപകാരപ്പെടും . ഞങ്ങളുടെ പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്തു ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ അഭ്യർത്ഥിക്കുന്നു . എനിയ്ക്കും കുടുംബത്തിനും ഇഹപര വിജയത്തിനായി ദുആ ചെയ്യണേ....
Tuesday, 22 September 2015
അന്യ പുരുഷന്മാർ ഈദു ദിനത്തിൽ പള്ളിയിൽ ആയുധാഭ്യാസ പ്രകടനം നടത്തുന്നത് ആയിഷാ ബീവി കണ്ടു صحيج البخاري مع فتح الباري
അസ്സലാമു അലൈക്കും .....സഹോദരീ സഹോദരന്മാരെ.....ഇന്ന് നാം ചർച്ച ചെയ്യുന്ന ഹദീസ് കുന്തങ്ങളും പരിചകളും ഉപയോഗിച്ച് അന്യ പുരുഷന്മാർ ഈദു ദിനത്തിൽ പള്ളിയിൽ ആയുധാഭ്യാസ പ്രകടനം നടത്തുന്നത് നബി പത്നി ആയിഷാ ബീവി നബിയുടെ സാന്നിധ്യത്തിൽ കണ്ടത് സംബന്ധിച്ചാണ് .ഈ ഹദീസിന്റെ ആദ്യ ഭാഗത്ത് ഈദു ദിനത്തിൽ രണ്ടു പെണ്‍കുട്ടികൾ നബിയുടെ സാന്നിധ്യത്തിൽ ആയിഷ ബീവിയുടെ വീട്ടിൽ വച്ച് പാട്ട് പാടിയത് സംബന്ധിച്ച് പറയുന്നുണ്ട്.ഈ രണ്ടു സംഭവങ്ങളും രണ്ടു ഹദീസ് ആയും ഒറ്റ ഹദീസ് ആയും രേഖപ്പെടുത്തിയിട്ടുണ്ട്.ഈ ഹദീസിന്റെ ആദ്യ ഭാഗത്തിന്റെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ നല്കിയിട്ടുള്ളത് മുമ്പ് ഒരു പോസ്റ്റിൽ നല്കിയിട്ടുണ്ട്....ഇവിടെ രണ്ടാം ഭാഗത്തിന്റെ മാത്രം വ്യാഖ്യാനം ചേർക്കുന്നു
സഹീഹുൽ ബുഖാരി ഹദീസ് 949 & 950 ഫത്‌ഹുൽ ബാരി സഹിതം
കിതാബുൽ ഈദൈനി
باب الْحِرَابِ وَالدَّرَقِ يَوْمَ الْعِيدِ
കുന്തങ്ങളും പരിചകളും ഉപയോഗിച്ച് ഈദു ദിനത്തിൽ ആയുധാഭ്യാസ പ്രകടനം നടത്തുന്നത് സംബന്ധിച്ച ബാബു
حَدَّثَنَا أَحْمَدُ، قَالَ حَدَّثَنَا ابْنُ وَهْبٍ، قَالَ أَخْبَرَنَا عَمْرٌو، أَنَّ مُحَمَّدَ بْنَ عَبْدِ الرَّحْمَنِ الأَسَدِيَّ، حَدَّثَهُ عَنْ عُرْوَةَ، عَنْ عَائِشَةَ، قَالَتْ دَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ بِغِنَاءِ بُعَاثَ، فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ، وَدَخَلَ أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارَةُ الشَّيْطَانِ عِنْدَ النَّبِيِّ صلى الله عليه وسلم فَأَقْبَلَ عَلَيْهِ رَسُولُ اللَّهِ عَلَيْهِ السَّلاَمُ فَقَالَ " دَعْهُمَا " فَلَمَّا غَفَلَ غَمَزْتُهُمَا فَخَرَجَتَا.
وَكَانَ يَوْمَ عِيدٍ يَلْعَبُ السُّودَانُ بِالدَّرَقِ وَالْحِرَابِ، فَإِمَّا سَأَلْتُ النَّبِيَّ صلى الله عليه وسلم وَإِمَّا قَالَ " تَشْتَهِينَ تَنْظُرِينَ ". فَقُلْتُ نَعَمْ. فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ، وَهُوَ يَقُولُ " دُونَكُمْ يَا بَنِي أَرْفِدَةَ ". حَتَّى إِذَا مَلِلْتُ قَالَ " حَسْبُكِ ". قُلْتُ نَعَمْ. قَالَ " فَاذْهَبِي ".
ആയിശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു പെരുന്നാള്‍ ദിവസം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ബുആസ് ദിവസത്തെക്കുറിച്ച്-ഇസ്ലാമിന്റെ മുമ്പ് അന്ധകാര /ജാഹിലിയ്യാ കാല ഘട്ടത്തിൽ ഔസ്-ഖസ്രജു ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധമാണ് ബുആസ് - പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വിരിപ്പില്‍ചെരിഞ്ഞു കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. അങ്ങനെ അബൂബക്കര്‍റദിയല്ലാഹു അന്ഹു അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ കുഴൽ വാദ്യം; അതു തന്നെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം യുടെ അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂബക്കര്‍ റദിയല്ലാഹു അന്ഹുവിന്റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: താങ്കൾ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി
ആഇശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു പെരുന്നാള്‍ ദിവസം സുഡാന്‍ നിവാസികളായ ചിലര്‍ പരിച, കുത്തുവാള്‍ എന്നിവയുടെ ഉപയോഗം അഭ്യസിക്കുകയായിരുന്നു. ഞാൻ നബിയോട് അത് കാണാൻ അനുവദിക്കുന്നതിന് അപേക്ഷിക്കുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ''അത് കാണാൻ നിനയ്ക്ക് താല്പര്യമുണ്ടോ'' എന്ന് എന്നോട് ചോദിക്കുകയോ ചെയ്തു. ''അതെ'' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ കവിളുമായി ചേര്‍ത്തുവെച്ചു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അവര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. അവിടന്ന് പറഞ്ഞു: ബനൂഅര്‍ഫദ ഗോത്രമേ, പിടിക്കൂ… എനിക്ക് മടുപ്പനുഭവപ്പെട്ടപ്പോള്‍ ഞാന്‍ പോകാന്‍ സമ്മതം ചോദിച്ചു. അനുമതി നല്‍കുകയും ചെയ്തു
ഇനി ഈ ഹദീസിന്റെ അവസാന ഭാഗത്തിന്റെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ നൽകിയിട്ടുള്ളതിന്റെ അറബി മൂലവും മലയാള സാരാംശവും നല്കിയിരിക്കുന്നു.
وَقَالَ تْ أَيْ عَائِشَةُ كَانَ يَوْمَ عِيدٍ فَتَبَيَّنَ بِهَذَا أَنَّهُ مَوْصُولٌ كَالْأَوَّلِ قَوْلُهُ يَلْعَبُ فِيهِ السُّودَانُ فِي رِوَايَةِ الزُّهْرِيِّ الْمَذْكُورَةِ وَالْحَبَشَةُ يَلْعَبُونَ فِي الْمَسْجِدِ وَزَادَ فِي رِوَايَةٍ مُعَلَّقَةٍ وَوَصَلَهَا مُ
سْلِمٌ
ഇത് നടന്നത് ഒരു പെരുന്നാൾ ദിവസത്തിലായിരുന്നു.ഇത് മുമ്പത്തെ ഹദീസുമായി ബന്ധപ്പെട്ടതാണ്.ഇവിടെ സുഡാനികൾ കളിക്കുകയായിരുന്നു.എന്നാണുള്ളത്.സുഹ്രിയുടെ റിപ്പോർട്ടിൽ ഹബഷക്കാർ/എത്യോപ്യക്കാർ മസ്ജിദിൽ കളിക്കുകയായിരുന്നു എന്നാണുള്ളത്.
وَلِمُسْلِمٍ مِنْ رِوَايَةِ هِشَامٍ عَنْ أَبِيهِ
جَاءَ حَبَشٌ يَلْعَبُونَ فِي الْمَسْجِدِ قَالَ الْمُحِبُّ الطَّبَرِيُّ هَذَا السِّيَاقُ يُشْعِرُ بِأَنَّ عَادَتَهُمْ ذَلِكَ فِي كُلِّ عِيدٍ
ഹിഷാം അദ്ധേഹത്തിന്റെ പിതാവിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നതും മുസ്ലിം രേഖപ്പെടുത്തിയതുമായ റിപ്പോർട്ടിൽ എത്യോപ്യക്കാർ മസ്ജിദിൽ വന്നു കളിക്കുകയായിരുന്നു എന്ന് കാണാം.അൽ മുഹിബ്ബൂ തബരി പറയുന്നു:ഇതിൽ നിന്നും അവർ എല്ലാ ഈദു ദിനത്തിലും /പെരുന്നാൾ ദിനത്തിലും ഇങ്ങിനെ ചെയ്തിരുന്നു -അത് അവരുടെ പതിവായിരുന്നു എന്ന് മനസ്സിലാക്കാം .
وَوَقع فِي رِوَايَة بن حِبَّانَ لَمَّا قَدِمَ وَفْدُ الْحَبَشَةِ قَامُوا يَلْعَبُونَ فِي الْمَسْجِدِ وَهَذَا يُشْعِرُ بِأَنَّ التَّرْخِيصَ لَهُمْ فِي ذَلِكَ بِحَالِ الْقُدُومِ وَلَا تَنَافِيَ بَيْنَهُمَا لِاحْتِمَالِ أَنْ يَكُونَ قُدُومُهُمْ صَادَفَ يَوْمَ عِيدٍ وَكَانَ مِنْ عَادَتِهِمُ اللَّعِبُ فِي الْأَعْيَادِ فَفَعَلُوا ذَلِكَ كَعَادَتِهِمْ ثُمَّ صَارُوا يَلْعَبُونَ يَوْمَ كُلِّ عِيدٍ
ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിലും എത്യോപ്യക്കാർ വന്നപ്പോൾ പള്ളിയിൽ ആയുധാഭ്യാസ പ്രകടനം /കളി നടത്തിയതായി കാണാം.ആഘോഷ വേളകളിൽ ഇങ്ങിനെയുള്ള പ്രകടനങ്ങൾ കാഴ്ച വയ്ക്കൽ അവരുടെ ഒരു രീതിയായിരുന്നു.ആ പ്രാവശ്യം അവർ വന്നപ്പോൾ പെരുന്നാൾ ദിനമായിരുന്നു.പിന്നീട് അവർ എല്ലാ പെരുന്നാളിനും/ആഘോഷ വേളകളിലും ഇത് ഒരു പതിവാക്കി.
وَيُؤَيِّدُهُ مَا رَوَاهُ أَبُو دَاوُدَ عَنْ أَنَسٍ قَالَ لَمَّا قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ لَعِبَتِ الْحَبَشَةُ فَرَحًا بِذَلِكَ لَعِبُوا بِحِرَابِهِمْ وَلَا شَكَّ أَنَّ يَوْمَ قُدُومِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ عِنْدَهُمْ أَعْظَمَ مِنْ يَوْمِ الْعِيدِ
അബൂ ദാവൂദു രേഖപ്പെടുത്തിയ അനസ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് മേൽ അഭിപ്രായത്തെ ബലപ്പെടുത്തുന്നുണ്ട്.ആ റിപ്പോർട്ടിൽ പറയുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മദീനയിൽ വന്നപ്പോൾ എത്യോപ്യക്കാർ സന്തോഷത്തോടെ അവരുടെ കുത്ത് വാളുകൾ കൊണ്ട് കളിച്ചു .തീർച്ചയായും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വരവ് അവർക്ക് പെരുന്നാളിനെക്കാൾ വലുതായിരുന്നിരിക്കുമല്ലോ.
قَالَ الزَّيْنُ بْنُ الْمُنِيرِ سَمَّاهُ لَعِبًا وَإِنْ كَانَ أَصْلُهُ التَّدْرِيبَ عَلَى الْحَرْبِ وَهُوَ مِنَ الْجِدِّ لِمَا فِيهِ مِنْ شَبَهِ اللَّعِبِ لِكَوْنِهِ يَقْصِدُ إِلَى الطَّعْنِ وَلَا يَفْعَلُهُ وَيُوهِمُ بِذَلِكَ قَرْنَهُ وَلَوْ كَانَ أَ
بَاهُ أَوِ
إبنه
സൈനു ബ്നുൽ മുനീർ പറയുന്നു: ഇവിടെ കളി എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അത് യുദ്ധത്തിനു വേണ്ടിയുള്ള ആയുധ പരിശീലനമായിരുന്നു.പരിശീലനത്തിൽ അവർ കുത്ത് വാൾ കൊണ്ട് കുത്താൻ ഭാവിക്കുകയും എന്നാൽ യഥാർത്ഥത്തിൽ കുത്താതിരിക്കുകയും ചെയ്തിരുന്നതിനാൽ ഇതിനു കളി എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു.
قَوْلُهُ فَإِمَّا سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَإِمَّا قَالَ تَشْتَهِينَ تَنْظُرِينَ هَذَا تَرَدُّدٌ مِنْهَا فِيمَا كَانَ وَقَعَ لَهُ هَلْ كَانَ أَذِنَ لَهَا فِي ذَلِكَ ابْتِدَاءً مِنْهُ أَوْ عَنْ سُؤَالٍ مِنْهَا وَهَذَابِنَاءً عَلَى أَنْ سَأَلْتُ بِسُكُونِ اللَّامِ عَلَى أَنَّهُ كَلَامُهَا وَيُحْتَمَلُ أَنْ يَكُونَ بِفَتْحِ اللَّامِ فَيَكُونَ كَلَامَ الرَّاوِي فَلَا يُنَافِيَ مَعَ ذَلِكَ قَوْلَهُ وَإِمَّا قَالَ تَشْتَهِينَ تَنْظُرِينَ
ഇവിടെ 'ഫ ഇമ്മാ സഅൽതു' എന്നോ 'ഫ ഇമ്മാ സഅലത് ' എന്നോ ആവാം .സഅൽതു എന്നാണെങ്കിൽ ഞാൻ-ആയിഷാ ബീവി-നബിയോട് ചോദിച്ചു എന്ന അർത്ഥത്തിൽ ആയിഷ ബീവിയുടെ വാക്കുകൾ ആവാം.സഅലത് എന്നാണെങ്കിൽ 'ആയിഷ ബീവി നബിയോട് ചോദിച്ചു ' എന്ന അർത്ഥത്തിൽ ഹദീസ് റിപ്പോര്ട്ടരുടെ വാക്കുകൾ ആവാം-reported speech .ഇവിടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ആയിഷ ബീവി അപേക്ഷിച്ചത് പ്രകാരമോ/അല്ലാതെയോ ആയുധാഭ്യാസം കാണാൻ അനുമതി കൊടുക്കുകയാണ് ചെയ്തത്.
وَقَدِ اخْتَلَفَتِ الرِّوَايَاتُ عَنْهَا فِي ذَلِكَ فَفِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ يَزِيدَ بْنِ رُومَانَ عَنْهَا سَمِعْتُ لَغَطًا وَصَوْتَ صِبْيَانٍ فَقَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا حَبَشِيَّةُ تَزْفِنُ أَيْ تَرْقُصُ وَالصِّبْيَانُ حَوْلَهَا فَقَالَ يَا عَائِشَةُ تَعَالَيْ فَانْظُرِي فَفِي هَذَا أَنَّهُ ابْتَدَأَهَا
യസീദു ബ്നു റൂമാൻ ആയിഷാ ബീവിയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് നസാഇ രേഖപ്പെടുത്തിയതിൽ ഇങ്ങിനെ കാണാം.''ഞാൻ ഒരു ആരവവും കുട്ടികളുടെ ശബ്ദവും കേട്ടു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എണീറ്റു.അപ്പോൾ അതാ...എത്യോപ്യക്കാർ ആടിപ്പാടിക്കളിക്കുകയും കുട്ടികൾ അവര്ക്ക് ചുറ്റും ഡാൻസ് ചെയ്യുകയും ചെയ്യുന്നു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:ആയിഷാ...നോക്കൂ....ഈ റിപ്പോർട്ട് പ്രകാരം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തന്നെയാണ് അഭ്യാസ പ്രകടനം കാണുന്നതിനു മുൻകൈ എടുത്തത് എന്ന് കാണാം .
وَفِي رِوَايَةِ عُبَيْدِ بْنِ عُمَيْرٍ عَنْهَا عِنْدَ مُسْلِمٍ أَنَّهَا قَالَتْ للعابين وَدِدْتُ أَنِّي أَرَاهُمْ فَفِي هَذَا أَنَّهَا سَأَلَتْ وَيُجْمَعُ بَيْنَهُمَا بِأَنَّهَا الْتَمَسَتْ مِنْهُ ذَلِكَ فَأَذِنَ لَهَا
ഉബൈദു ബ്നു ഉമൈർ ആയിഷ ബീവിയിൽ നിന്ന് ഉദ്ധരിക്കുന്ന മുസ്ലിം രേഖപ്പെടുത്തിയ ഹദീസിൽ ''എനിയ്ക്ക് അവരുടെ കളി/അഭ്യാസം കാണാൻ ആഗ്രഹമുണ്ട് '' എന്ന് പറയുന്നതായി കാണാം.ഇതിൽ നിന്നും മനസ്സിലാവുന്നത് ആയിഷ ബീവി അനുമതി ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അനുമതി നല്കി എന്നാണു.
وَفِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ أَبِي سَلَمَةَ عَنْهَا دَخَلَ الْحَبَشَةُ يَلْعَبُونَ فَقَالَ لِي النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا حُمَيْرَاءُ أَتُحِبِّينَ أَنْ تَنْظُرِي إِلَيْهِمْ فَقُلْتُ نَعَمْ إِسْنَادُهُ صَحِيحٌ
وَلَمْ أَرَ فِي حَدِيثٍ صَحِيحٍ ذِكْرَ الْحُمَيْرَاءِ إِلَّا فِي هَذَا
നസാഈ രേഖപ്പെടുത്തിയ അബൂ സലമ ,ആയിഷ ബീവിയിൽ നിന്ന് ഉദ്ധരിച്ച റിപ്പോർട്ടിൽ ഇങ്ങിനെ കാണാം:എത്യോപ്യക്കാർ കളികളുമായി അവിടെ പ്രവേശിച്ചു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നോട് ''ഹുമൈറാ........നിനയ്ക്ക് അവരുടെ അഭ്യാസം കാണണമെന്ന് ആഗ്രഹമുണ്ടോ?'' എന്ന് ചോദിച്ചു.ഞാൻ 'അതെ ' എന്ന് മറുപടി പറഞ്ഞു.'' ഇബ്നു ഹജർ പറയുന്നു:ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹു ആണ്.എന്നാൽ ഈ റിപ്പോർട്ടിൽ അല്ലാതെ ഹുമൈറാ........ എന്ന് വിളിച്ചത് ഞാൻ കണ്ടിട്ടില്ല.(കുറിപ്പ് : നബി ആയിഷ ബീവിയെ ഹുമൈറാ........ എന്ന് വിളിച്ചത് അൽ ബൈദാഉ /വെളുത്ത കൊച്ചു /കൊച്ചു വെളുമ്പി എന്ന അർത്ഥത്തിൽ ഓമനിച്ചു കൊണ്ടാണ്.)
وَفِي رِوَايَةِ أَبِي سَلَمَةَ هَذِهِ مِنَ الزِّيَادَةِ عَنْهَا قَالَتْ وَمِنْ قَوْلِهِمْ يَوْمَئِذٍ أَبَا الْقَاسِمِ طَيِّبًا كَذَا فِيهِ بِالنَّصْبِ وَهُوَ حِكَايَةُ قَوْلِ الْحَبَشَةِ وَلِأَحْمَدَ وَالسَّرَّاجِ وبن حِبَّانَ مِنْ حَدِيثِ أَنَسٍ أَنَّ الْحَبَشَةَ كَانَتْ تَزْفِنُ بَيْنَ يَدَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَتَكَلَّمُونَ بِكَلَامٍ لَهُمْ فَقَالَ مَا يَقُولُونَ قَالَ يَقُولُونَ مُحَمَّدٌ عَبْدٌ صَالِحٌ
അബുൽ ഖാസിം-നബി -നല്ലവരാണ് എന്ന് അവർ/എത്യോപ്യക്കാർ അവരുടെ ഭാഷയിൽ പറഞ്ഞു കൊണ്ടിരുന്നു എന്ന് ഒരു റിപ്പോർട്ടിൽ കാണാം.അനസ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ എത്യോപ്യക്കാർ നബിയുടെ മുമ്പിൽ കളിക്കുകയും അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്തപ്പോൾ നബി ''എന്താണ് അവർ പറയുന്നത്?'' എന്ന് ചോദിച്ചെന്നും അപ്പോൾ
مُحَمَّدٌ عَبْدٌ صَالِحٌ
മുഹമ്മദ് സച്ചരിതനായ ദാസനാണ് എന്നാണു അവർ പറയുന്നതെന്ന് നബിയോട് പറഞ്ഞെന്നും കാണാം.
قَوْلُهُ فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ أَيْ مُتَلَاصِقَيْنِ وَهِيَ جُمْلَةٌ حَالِيَّةٌ بِدُونِ وَاوٍ كَمَا قِيلَ فِي قَوْله تَعَالَى اهبطوا بَعْضكُم لبَعض عَدو
ഇവിടെ ''എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ കവിളുമായി ചേര്‍ത്തുവെച്ചു'' എന്നാൽ 'ഒട്ടിച്ചേർന്നു കൊണ്ട് ' എന്നർത്ഥം......................................................
وَفِي رِوَايَةِ هِشَامٍ عَنْ أَبِيهِ عِنْدَ مُسْلِمٍ فَوَضَعْتُ رَأْسِي عَلَى مَنْكِبِهِ وَفِي رِوَايَةِ أَبِي سَلَمَةَ الْمَذْكُورَةِ فَوَضَعْتُ ذَقْنِي عَلَى عَاتِقِهِ وَأَسْنَدْتُ وَجْهِي إِلَى خَدِّهِ وَفِي رِوَايَةِ عُبَيْدِ بْنِ عُمَيْرٍ عَنْهَا أَنْظُرُ بَيْنَ أُذُنَيْهِ وَعَاتِقِهِ وَمَعَانِيهَا مُتَقَارِبَةٌ وَرِوَايَةُ أَبِي سَلَمَةَ أَبْيَنُهَا
ഇത് സംബന്ധിച്ച് ആയിഷാ ബീവി പറഞ്ഞ വാക്കുകൾ-സമാനമായ റിപ്പോർട്ടുകൾ കാണുക
ഞാൻ എന്റെ തല നബിയുടെ ചുമലിൽ വച്ചു-മുസ്ലിം രേഖപ്പെടുത്തിയതും ഹാഷിം അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിചതുമായ റിപ്പോർട്ട്
ഞാൻ എന്റെ താടി നബിയുടെ ചുമലിൽ വയ്ക്കുകയും എന്റെ മുഖം നബിയുടെ കവിളിനോട് ചേർക്കുകയും ചെയ്തു -അബൂ സലമയുടെ റിപ്പോർട്ട്
നബിയുടെ രണ്ടു ചെവികൾക്കും ചുമലിനും ഇടയിലായി നിന്ന് ഞാൻ കണ്ടു കൊണ്ടിരുന്നു-ഉബൈദു ബ്നു ഉമൈരിന്റെ റിപ്പോർട്ട്
ഈ റിപ്പോർട്ടുകളെല്ലാം അർത്ഥത്തിൽ ഏറെക്കുറെ സമാനമാണ്;അബൂ സലമയുടെ റിപ്പോർട്ട് കൂടുതൽ വ്യക്തമാണ്.
وَفِي رِوَايَةِ الزُّهْرِيِّ الْآتِيَةِ بَعْدُ عَنْ عُرْوَةَ فَيَسْتُرُنِي وَأَنَا أَنْظُرُ وَقَدْ تَقَدَّمَ فِي أَبْوَابِ الْمَسَاجِدِ بِلَفْظِ يَسْتُرُنِي بِرِدَائِهِ وَيُتَعَقَّبُ بِهِ عَلَى الزَّيْنِ بْنِ الْمُنِيرِ فِي اسْتِنْبَاطِهِ مِنْ لَفْظِ حَدِيثِ الْبَابِ جَوَازُ اكْتِفَاءِ الْمَرْأَةِ بِالتَّسَتُّرِ بِالْقِيَامِ خَلْفَ مَنْ تُسْتَرُ بِهِ مِنْ زَوْجٍ أَوْ ذِي مَحْرَمٍ إِذَا قَامَ ذَلِكَ مَقَامَ الرِّدَاءِ لِأَنَّ الْقِصَّةَ وَاحِدَةٌ وَقَدْ وَقَعَ فِيهَا التَّنْصِيصُ عَلَى وُجُودِ التَّسَتُّرِ بِالرِّدَاءِ
ഉർവയിൽ നിന്നുള്ള റിപ്പോർട്ടിൽ നബി എനിയ്ക്ക് മറയ്ക്കുകയും ഞാൻ കളി കണ്ടു കൊണ്ടിരിക്കുകയും ചെയ്തു എന്നുണ്ട്.മറ്റൊരു റിപ്പോർട്ടിൽ നബി ,നബിയുടെ ഷാൾ കൊണ്ട് എന്നെ -അവരിൽ നിന്ന്-മറച്ചു എന്ന് കാന്നാം.
..................................
قَوْلُهُ وَهُوَ يَقُولُ دُونَكُمْ بِالنَّصْبِ عَلَى الظَّرْفِيَّةِ بِمَعْنَى الْإِغْرَاءِ وَالْمُغْرَى بِهِ مَحْذُوفٌ وَهُوَ لَعِبُهُمْ بِالْحِرَابِ وَفِيهِ إِذْنٌ وَتَنْهِيضٌ لَهُمْ وَتَنْشِيطٌ
നബി അഭ്യാസികളോട് ദൂനകും/പിടിക്കൂ… എന്ന് പറഞ്ഞത് അവരുടെ കളി പ്രോത്സാഹിപ്പിക്കുന്നതിനാണ്.അവർക്കു അനുമതിയും ഉന്മേഷം പകരലും പ്രേരണ നല്കലും എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.
قَوْلُهُ يَا بَنِي أَرْفِدَةَ بِفَتْحِ الْهَمْزَةِ وَسُكُونِ الرَّاءِ وَكَسْرِ الْفَاءِ وَقَدْ تُفْتَحُ قِيلَ هُوَ لَقَبٌ لِلْحَبَشَةِ وَقِيلَ هُوَ اسْمُ جِنْسٍ لَهُمْ وَقِيلَ اسْمُ جَدِّهِمُ الْأَكْبَرِ وَقِيلَ الْمَعْنَى يَا بَنِي الْإِمَاءِ
ബനൂ അർഫിദ/ബനൂ അർഫദ എന്നത് എത്യോപ്യക്കാരുടെ കുടുംബപ്പേർ ആണ്.അവരിൽ ഒരു വിഭാഗത്തിന്റെ പേരാണെന്നും എന്നും അഭിപ്രായമുണ്ട്.അവരുടെ പൂർവ പിതാവിന്റെ പേരിനോട് ചേർത്ത് പറയുന്നതും ആവാം........
زَادَ فِي رِوَايَةِ الزُّهْرِيِّ عَنْ عُرْوَةَ فَزَجَرَهُمْ عُمَرُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَّنَّا بَنِي أَرْفِدَةَ
ഉർവയിൽ നിന്നുള്ള സുഹ്രിയുടെ റിപ്പോർട്ടിൽ ,ഉമർ റദിയല്ലാഹു അൻഹു എത്യോപ്യക്കാരുടെ കളി/അഭ്യാസം തടഞ്ഞു എന്നുകാണാം;എന്നാൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു:നാം ബനൂ അർഫിദയ്ക്ക് സംരക്ഷണം നല്കിയിരിക്കുന്നു.
وَبَيَّنَ الزُّهْرِيُّ أَيْضًا عَنْ سَعِيدٍ عَنْ أَبِي هُرَيْرَةَ وَجْهَ الزَّجْرِ حَيْثُ قَالَ فَأَهْوَى إِلَى الْحَصْبَاءِ فَحَصِبَهُمْ بِهَا فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَعْهُمْ يَا عُمَرُ وَسَيَأْتِي فِي الْجِهَادِ
സുഹ്രി ഉദ്ധരിക്കുന്ന അബൂ ഹുറൈറയുടെ റിപ്പോർട്ടിൽ എങ്ങിനെയാണ് ഉമർ റദിയല്ലാഹു അൻഹു അവരെ തടഞ്ഞത് എന്ന് വിശദീകരിക്കുന്നത് കാണുക:ഉമർ റദിയല്ലാഹു അൻഹു കുറച്ചു മണൽ/ചെറിയ കല്ലുകൾ എടുത്തു അവരെ എറിഞ്ഞു .അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു:ഉമറെ.....അവരെ വിട്ടേക്കുക......
وَزَادَ أَبُو عَوَانَةَ فِي صَحِيحِهِ فَإِنَّهُمْ بَنُو أَرْفِدَةَ كَأَنَّهُ يَعْنِي أَنَّ هَذَا شَأْنُهُمْ وَطَرِيقَتُهُمْ وَهُوَ مِنَ الْأُمُورِ الْمُبَاحَةِ فَلَا إِنْكَارَ عَلَيْهِمْ قَالَ الْمُحِبُّ الطَّبَرِيُّ فِيهِ تَنْبِيهٌ عَلَى أَنَّهُ يُغْتَفَرُ لَهُمْ مَا لَا يُغْتَفَرُ لِغَيْرِهِمْ لِأَنَّ الْأَصْلَ فِي الْمَسَاجِدِ تَنْزِيهُهَا عَنِ اللَّعِبِ فَيُقْتَصَرُ عَلَى مَا وَرَدَ فِيهِ النَّصُّ انْتَهَى
അബൂ അവാനയുടെ റിപ്പോർട്ടിൽ , നിശ്ചയം അവർ ബനൂ അർഫിദക്കാർ ആണ് എന്ന് നബി പറയുന്നുണ്ട്.അതായത് അങ്ങിനെ അഭ്യാസ പ്രകടനം നടത്തുക എന്നത് അവരുടെ ഒരു വഴിയും രീതിയും ആണെന്നും അവരെ സംബന്ധിച്ചിടത്തോളം-പള്ളിയിൽ വച്ചു അങ്ങിനെ ചെയ്തത്-അനുവദനീയമാണെന്നും ആണ് നബി ഉദ്ദേശിച്ചത്.അൽ മുഹിബ്ബു തബരി പറയുന്നു:ഇതിൽ നിന്നും മറ്റുള്ളവര്ക്ക് ഇളവു നല്കപ്പെടാത്ത/പൊറുക്കപ്പെടാത്ത കാര്യം അവർക്കു ഇളവു നല്കപ്പെടും എന്നതിലേക്ക് സൂചനയുണ്ട്.കാരണം അടിസ്ഥാനപരമായി പള്ളികൾ ഇത്തരം അഭ്യാസം/കളികളിൽ നിന്ന് മുക്തമാണല്ലോ....
وَرَوَى السَّرَّاجُ مِنْ طَرِيقِ أَبِي الزِّنَادِ عَنْ عُرْوَةَ عَنْ عَائِشَةَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يَوْمَئِذٍ لِتَعْلَمَ يَهُودُ أَنَّ فِي دِينِنَا فُسْحَةً إِنِّي بُعِثْتُ بِحَنِيفِيَّةٍ سَمْحَةٍ
മറ്റൊരു റിപ്പോർട്ടിൽ ആയിഷ ബീവി പറയുന്നു:അന്നേ ദിവസം നബി സ്വല്ലാല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:നമ്മുടെ മതം വിശാലമാണെന്ന് യഹൂദികൾ മനസ്സിലാക്കട്ടെ.ഞാൻ നേരായതും ലളിതമായതുമായ ദീൻ കൊണ്ടാണ് അയക്കപ്പെട്ടിട്ടുള്ളത്.
وَهَذَا يُشْعِرُ بِعَدَمِ التَّخْصِيصِ وَكَأَنَّ عُمَرَ بَنَى عَلَى الْأَصْلِ فِي تَنْزِيهِ الْمَسَاجِدِ فَبَيَّنَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَجْهَ الْجَوَازِ فِيمَا كَانَ هَذَا سَبِيلَهُ كَمَا سَيَأْتِي تَقْرِيرُهُ أَوْ لَعَلَّهُ لَمْ يَكُنْ عَلِمَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَرَاهُمْ
ഇതിൽ നിന്നും പള്ളിയിൽ/മസ്ജിദിൽ ഇങ്ങിനെ അഭ്യാസ പ്രകടനങ്ങൾക്ക് അനുമതി നല്കിയത് ബനൂ അർഫിദക്കാർക്കു മാത്രം പ്രത്യേകം അല്ല;എന്നാൽ പൊതു നിയമം തന്നെയാണ് എന്ന് മനസ്സിലാക്കാം.ഉമർ റദിയല്ലാഹു പള്ളിയിൽ അങ്ങിനെ ചെയ്യുന്നതിനോട് വിയോജിച്ചെങ്കിലും നബി സ്വല്ലാല്ലാഹു അലൈഹി വ സല്ലം ഉമർ റദിയല്ലാഹുവിനു കാര്യം വിശദമാക്കി കൊടുത്തു .ഒരു പക്ഷെ ഉമർ റദിയല്ലാഹു നബി അവരുടെ അഭ്യാസ പ്രകടനം കണ്ടില്ല എന്ന് ധരിച്ചതാകാം.
قَوْلُهُ حَتَّى إِذَا مَلِلْتُ بِكَسْرِ اللَّامِ الْأُولَى وَفِي رِوَايَةِ الزُّهْرِيِّ حَتَّى أَكُونَ أَنَا الَّذِي أَسْأَمُ وَلِمُسْلِمٍ مِنْ طَرِيقِهِ ثُمَّ يَقُومُ مِنْ أَجْلِي حَتَّى أَكُونَ أَنَا الَّذِي أَنْصَرِفُ وَفِي رِوَايَةِ يَزِيدَ بْنِ رُومَانَ عِنْدَ النَّسَائِيِّ أَمَا شَبِعْتَ أَمَا شَبِعْتَ قَالَتْ فَجَعَلْتُ أَقُولُ لَا لِأَنْظُرَ مَنْزِلَتِي
عنده
ഇവിടെ
حَتَّى إِذَا مَلِلْتُ
ആയിഷ ബീവി എനിയ്ക്ക് മടുക്കുന്നത് വരെ എന്ന് പറയുന്നതായാണ് ഉള്ളത്.സമാനമായ അർത്ഥത്തിൽ സുഹരിയുടെ റിപ്പോർട്ടിൽ
حَتَّى أَكُونَ أَنَا الَّذِي أَسْأَمُ
എന്ന് കാണാം.മുസ്ലിമിന്റെ ഒരു റിപ്പോർട്ടിൽ
ثُمَّ يَقُومُ مِنْ أَجْلِي حَتَّى أَكُونَ أَنَا الَّذِي أَنْصَرِفُ
എന്ന് കാണാം.നസാഇ രേഖപ്പെടുത്തിയ യസീദു ബ്നു റൂമാന്റെ റിപ്പോർട്ടിൽ നബി ആയിഷ ബീവിയോടു
أَمَا شَبِعْتَ أَمَا شَبِعْتَ
നിനയ്ക്ക് വയറു നിറഞ്ഞില്ലേ....നിനയ്ക്ക് വയറു നിറഞ്ഞില്ലേ..../മതിയായില്ലേ?എന്ന് പറയുന്നതായി കാണാം.അപ്പോൾ ഞാൻ ഇല്ല എന്ന് പറഞ്ഞു എന്ന് ആയിഷ ബീവി പറഞ്ഞെന്നും 'എനിയ്ക്ക് നബിയുടെ അടുത്തുള്ള സ്ഥാനം മനസ്സിലാക്കാൻ' അങ്ങിനെ പറഞ്ഞെന്നും ആയിഷ ബീവി പറയുന്നതായി കാണാം.
وَلَهُ مِنْ رِوَايَةِ أَبِي سَلَمَةَ عَنْهَا
قُلْتُ يَا رَسُولَ اللَّهِ لَا تَعْجَلْ فَقَامَ لِي ثُمَّ قَالَ حَسْبُكَ
قُلْتُ لَا تَعْجَلْ قَالَتْ وَمَا بِي حُبُّ النَّظَرِ إِلَيْهِمْ وَلَكِنْ أَحْبَبْتُ أَنْ يَبْلُغَ النِّسَاءَ مُقَامُهُ لِي وَمَكَانِي مِنْهُ
അബൂ സലമയുടെ റിപ്പോർട്ടിൽ ആയിഷ ബീവി നബിയോട് അല്ലാഹുവിന്റെ ദൂതരേ.....ധ്ര്തിപ്പെടല്ലേ എന്ന് പറഞ്ഞതായി കാണാം.പിന്നെ ആയിഷ ബീവി ''ഞാൻ അവരെ നോക്കുന്നത് ഇഷ്ട്ടപ്പെട്ടത് കൊണ്ടല്ല അങ്ങിനെ പറഞ്ഞത്;പക്ഷെ എനിയ്ക്ക് നബിയുടെ അടുത്തുള്ള സ്ഥാനം മറ്റു സ്ത്രീകൾ അറിയുന്നത് ഞാൻ ഇഷ്ട്ടപ്പെട്ടു എന്ന് വിശദീകരിക്കുന്നത് കാണാം
وَزَادَ فِي النِّكَاحِ فِي رِوَايَةِ الزُّهْرِيِّ فَاقْدُرُوا قَدْرَ الْجَارِيَةِ الْحَدِيثَةِ السِّنِّ الْحَرِيصَةِ عَلَى اللَّهْوِ وَقَوْلُهَا اقْدُرُوا بِضَمِّ الدَّالِ مِنَ التَّقْدِيرِ وَيَجُوزُ كَسْرُهَا وَأَشَارَتْ بِذَلِكَ إِلَى أَنَّهَا كَانَتْ حِينَئِذٍ شَابَّةً وَقَدْ تَمَسَّكَ بِهِ مَنِ ادَّعَى نَسْخَ هَذَا الْحُكْمِ وَأَنَّهُ كَانَ فِي أَوَّلِ الْإِسْلَامِ كَمَا تَقَدَّمَتْ حِكَايَتُهُ فِي أَبْوَابِ الْمَسَاجِدِ
..............................................................................
ഈ സംഭവം നടക്കുന്ന സമയത്ത് ആയിഷ ബീവി ചെറുപ്പം ആയിരുന്നുവെന്ന വാദമുണ്ട്.അങ്ങിനെ കരുതുന്നവർ ഇത് ഇസ്ലാമിന്റെ ആദ്യകാലത്ത് നടന്നതാണെന്നും പിന്നീട് ഈ വിധി(ഇവിടെ അന്യ പുരുഷന്മാരുടെ അഭ്യാസങ്ങൾ ആയിഷ ബീവി കാണുന്നുണ്ടല്ലോ)നസ്ഖ് ചെയ്തെന്നും വാദിക്കുന്നു.
وَرُدَّ بِأَنَّ قَوْلَهَا يَسْتُرُنِي بِرِدَائِهِ دَالٌّ عَلَى أَنَّ ذَلِكَ كَانَ بَعْدَ نُزُولِ الْحِجَابِ وَكَذَا قَوْلُهَا أَحْبَبْتُ أَنْ يَبْلُغَ النِّسَاءَ مُقَامُهُ لِي مُشْعِرٌ بِأَنَّ ذَلِكَ وَقَعَ بَعْدَ أَنْ صَارَتْ لَهَا ضَرَائِرُ أَرَادَتِ الْفَخْرَ عَلَيْهِنَّ فَالظَّاهِرُ أَنَّ ذَلِكَ وَقَعَ بَعْدَ بُلُوغِهَا
എന്നാൽ 'നബി അവർകൾ നബിയുടെ ഷാൾ കൊണ്ട് എന്നെ അവരിൽ നിന്ന് മറച്ചു' എന്ന് ആയിഷ ബീവി പറയുന്നതിനാൽ ഈ സംഭവം നടന്നത് ഹിജാബു നിയമം വന്ന ശേഷം തന്നെയാണെന്നും ആയിഷ ബീവിയ്ക്ക് ആ സമയത്ത് ബുലൂഗ്/പ്രായപൂർത്തി ആയിരുന്നുവെന്നും മുകളിലെ അഭിപ്രായത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
..................................
وَقَدْ تَقَدَّمَ مِنْ رِوَايَةِ بن حِبَّانَ أَنَّ ذَلِكَ وَقَعَ لَمَّا قَدِمَ وَفْدُ الْحَبَشَةِ وَكَانَ قُدُومُهُمْ سَنَةَ سَبْعٍ فَيَكُونُ عُمْرُهَا حِينَئِذٍ خَمْسَ عَشْرَةَ سَنَةً وَقَدْ تَقَدَّمَ فِي أَبْوَابِ الْمَسَاجِدِ شَيْءٌ نَحْوُ هَذَا وَالْجَوَابُ عَنْهُ
ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിൽ എത്യോപ്യൻ സംഘം വന്നപ്പോഴാണ് ഈ സംഭവം നടന്നതെന്നും അവരുടെ ആഗമനമുണ്ടായത് ഏഴാം വർഷം ആയിരുന്നെന്നും അപ്പോൾ ആയിഷ ബീവിയ്ക്ക് 15 വയസ്സ് പ്രായമായിരുന്നു എന്നും കാണാം.
..................................
وَاسْتُدِلَّ بِهِ عَلَى جَوَازِ اللَّعِبِ بِالسِّلَاحِ عَلَى طَرِيقِ التَّوَاثُبِ لِلتَّدْرِيبِ عَلَى الْحَرْبِ وَالتَّنْشِيطِ عَلَيْهِ وَاسْتُنْبِطَ مِنْهُ جَوَازُ الْمُثَاقَفَةِ لِمَا فِيهَا مِنْ تَمْرِينِ الْأَيْدِي عَلَى آلَاتِ الْحَرْبِ
വ്യായാമത്തിനും ഉന്മേഷത്തിനും യുദ്ധ പരിശീലനത്തിനുമായി ഇത്തരത്തിലുള്ള ആയുധാഭ്യാസ പ്രകടനങ്ങളും മത്സരങ്ങളും അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്നും തെളിവ് പിടിക്കപ്പെട്ടിരിക്കുന്നു.
قَالَ عِيَاضٌ وَفِيهِ جَوَازُ نَظَرِ النِّسَاءِ إِلَى فِعْلِ الرِّجَالِ الْأَجَانِبِ لِأَنَّهُ إِنَّمَا يُكْرَهُ لَهُنَّ النَّظَرُ إِلَى الْمَحَاسِنِ وَالِاسْتِلْذَاذِ بِذَلِكَ وَمِنْ تَرَاجِمِ الْبُخَارِيِّ عَلَيْهِ بَابُ نَظَرِ الْمَرْأَةِ إِلَى الْحَبَشِ وَنَحْوِهِمْ مِنْ غَيْرِ رِيبَةٍ.
ഇയാദു എന്നവർ പറയുന്നു:സ്ത്രീകൾ അന്യ പുരുഷന്മാരുടെ (ഇത്തരം) പ്രവർത്തികൾ കാണുന്നത് അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാണ്;കാരണം പുരുഷന്മാരുടെ ശരീര സൗന്ദര്യം ആസ്വദിക്കലും ഇസ്തിൽദാദും-രസം പിടിക്കൽ-ഉണ്ടെങ്കിൽ ആണ് നോട്ടം പാടില്ലാത്തത് ആകുന്നതു.
......................
وَقَالَ النَّوَوِيُّ أَمَّا النَّظَرُ بِشَهْوَةٍ وَعِنْدَ خَشْيَةِ الْفِتْنَةِ فَحَرَامٌ اتِّفَاقًا.
وَأَمَّا بِغَيْرِ شَهْوَةٍ فَالْأَصَحُّ أَنَّهُ مُحَرَّمٌ وَأَجَابَ عَنْ هَذَا الْحَدِيثِ بِأَنَّهُ يُحْتَمَلُ أَنْ يَكُونَ ذَلِكَ قَبْلَ بُلُوغِ عَائِشَةَ وَهَذَا قَدْ تَقَدَّمَتِ الْإِشَارَةُ إِلَى مَا فِيهِ قَالَ أَوْ كَانَتْ تَنْظُرُ إِلَى لَعِبِهِمْ بِحِرَابِهِمْ لَا إِلَى وُجُوهِهِمْ وَأَبْدَانِهِمْ وَإِنْ وَقَعَ بِلَا قَصْدٍ أَمْكَنَ أَنْ تَصْرِفَهُ فِي الْحَالِ انْتَهَى
ഇമാം നവവി റഹിമഹുല്ലാഹ് പറയുന്നു:വികാരത്തോടെ നോക്കുന്നതും ഫിത്ന/നാശം ഭയപ്പെടുമ്പോൾ ഉള്ള നോട്ടവും ഹറാം/നിഷിദ്ധം ആണെന്ന കാര്യത്തിൽ ഉലമാക്കൾക്കിടയിൽ ഇത്തിഫാഖ്/ഏകാഭിപ്രായം ഉണ്ട്.വികാരമില്ലാതെയുല്ല നോട്ടവും ഹറാം ആണ് എന്നതാണ് ഏറ്റവും ശരിയായ വീക്ഷണം.(ഈ ഹദീസ് സംബന്ധിച്ച് ഇമാം നവവി പറയുന്നത് ഇത് നടന്നത് ആയിഷ ബീവിയ്ക്ക് ബുലൂഗ് /പ്രായ പൂർത്തി ആകുന്നതിനു മുമ്പേ ആവാം എന്നാണു .ഇത് സംബന്ധിച്ച് മുമ്പ് ചർച്ച ചെയ്തല്ലോ.)ഇമാം നവവി റഹിമഹുല്ലാഹ് അഭിപ്രായപ്പെടുന്നു:അല്ലെങ്കിൽ ആയിഷ ബീവി അവരുടെ ആയുധാഭ്യാസ പ്രകടനങ്ങൾ ആവാം കണ്ടത് ;അവരുടെ ശരീരങ്ങളിലേക്കോ മുഖങ്ങളിലേക്കോ നോക്കിയിട്ടുണ്ടാവില്ല.നോട്ടം ഒരു ഉദ്ദേശ്യത്തോടെ സംഭവിച്ചത് അല്ലെങ്കിൽ ഉടനെ അതിൽ നിന്ന് പിന്മാറിയാൽ മതിയാവും
وَقَدْ تَقَدَّمَتْ بَقِيَّةُ فَوَائِدِهِ فِي أَبْوَابِ الْمَسَاجِدِ وَسَيَأْتِي بَعْدَ سِتَّةِ أَبْوَابٍ وَجْهُ الْجَمْعِ بَيْنَ تَرْجَمَةِ الْبُخَارِيِّ هَذَا الْبَابَ وَالْبَابَ الْآتِيَ هُنَاكَ حَيْثُ قَالَ بَابُ مَا يُكْرَهُ مِنْ حَمْلِ السِّلَاحِ فِي الْعِيدِ إِنْ شَاءَ الله تَعَالَى
.......................................
السلام عليكم ورحمة الله وبركاته
പ്രിയ സഹോദരീ സഹോദരന്മാരേ.........ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസുകൾ .ഹദീസ് കിതാബുകളിൽ ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി .സ്വഹീഹുൽ ബുഖാരിക്ക് നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ ഇറങ്ങിയിട്ടുണ്ട്.അതിൽ പ്രശസ്തമായ ഒരു വ്യാഖ്യാന ഗ്രന്ഥമാണ് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരി .ഫത്ഹുൽ ബാരിയുടെ പരിഭാഷ ഇംഗ്ലീഷ് ഭാഷയിലോ മലയാള ഭാഷയിലോ ഇറങ്ങിയതായി അറിവില്ല.ഈ സാഹചര്യത്തിൽ സാധാരണക്കാരായ നമുക്കും ഹദീസുകൾ വിശദീകരണ സഹിതം പഠിക്കാനുള്ള ഒരു എളിയ സംരംഭമാണ് ഈ ബ്ലോഗ് .പദാനുപദ പരിഭാഷ നടത്തിയിട്ടില്ലെങ്കിലും ആശയം ചോരാതെ മലയാളത്തിൽ സാരാംശം നല്കാൻ ശ്രമിച്ചിട്ടുണ്ട്.അറബി മൂലം പൂർണ്ണമായി നല്കിയിട്ടുണ്ട്.തീരെ പരിഭാഷപ്പെടുത്താത്ത ഇടങ്ങളിൽ ..........................അടയാളം കൊണ്ട് അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.ഭാഷാപരമായ ചർച്ചകളോ എനിയ്ക്ക് പരിഭാഷപ്പെടുത്തൽ ബുദ്ധിമുട്ടായ ഭാഗങ്ങളോ ആണ് അത്തരം ഭാഗങ്ങൾ.ഏതെങ്കിലും ഭാഗത്ത് വസ്തുതാപരമായ പിശക് കണ്ടാൽ സദയം കമ്മന്റ് ആയി പോസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ എനിയ്ക്ക് മെസ്സേജ് ചെയ്യുകയോ ചെയ്യാൻ അപേക്ഷിക്കുന്നു...............ഇട്ട ഭാഗങ്ങൾ കിത്താബു അറിയുന്ന സമയമുള്ള വ്യക്തികൾ/ഉസ്താദുമാർ പരിഭാഷപ്പെടുത്തി തന്നാൽ എല്ലാവർക്കും, ഇന് ഷാ അല്ലാഹു ഉപകാരപ്പെടും . ഞങ്ങളുടെ പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്തു ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ അഭ്യർത്ഥിക്കുന്നു . എനിയ്ക്കും കുടുംബത്തിനും ഇഹപര വിജയത്തിനായി ദുആ ചെയ്യണേ....
സഹീഹുൽ ബുഖാരി ഹദീസ് 949 & 950 ഫത്‌ഹുൽ ബാരി സഹിതം
കിതാബുൽ ഈദൈനി
باب الْحِرَابِ وَالدَّرَقِ يَوْمَ الْعِيدِ
കുന്തങ്ങളും പരിചകളും ഉപയോഗിച്ച് ഈദു ദിനത്തിൽ ആയുധാഭ്യാസ പ്രകടനം നടത്തുന്നത് സംബന്ധിച്ച ബാബു
حَدَّثَنَا أَحْمَدُ، قَالَ حَدَّثَنَا ابْنُ وَهْبٍ، قَالَ أَخْبَرَنَا عَمْرٌو، أَنَّ مُحَمَّدَ بْنَ عَبْدِ الرَّحْمَنِ الأَسَدِيَّ، حَدَّثَهُ عَنْ عُرْوَةَ، عَنْ عَائِشَةَ، قَالَتْ دَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ بِغِنَاءِ بُعَاثَ، فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ، وَدَخَلَ أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارَةُ الشَّيْطَانِ عِنْدَ النَّبِيِّ صلى الله عليه وسلم فَأَقْبَلَ عَلَيْهِ رَسُولُ اللَّهِ عَلَيْهِ السَّلاَمُ فَقَالَ " دَعْهُمَا " فَلَمَّا غَفَلَ غَمَزْتُهُمَا فَخَرَجَتَا.
وَكَانَ يَوْمَ عِيدٍ يَلْعَبُ السُّودَانُ بِالدَّرَقِ وَالْحِرَابِ، فَإِمَّا سَأَلْتُ النَّبِيَّ صلى الله عليه وسلم وَإِمَّا قَالَ " تَشْتَهِينَ تَنْظُرِينَ ". فَقُلْتُ نَعَمْ. فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ، وَهُوَ يَقُولُ " دُونَكُمْ يَا بَنِي أَرْفِدَةَ ". حَتَّى إِذَا مَلِلْتُ قَالَ " حَسْبُكِ ". قُلْتُ نَعَمْ. قَالَ " فَاذْهَبِي ".
ആയിശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു പെരുന്നാള്‍ ദിവസം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ബുആസ് ദിവസത്തെക്കുറിച്ച്-ഇസ്ലാമിന്റെ മുമ്പ് അന്ധകാര /ജാഹിലിയ്യാ കാല ഘട്ടത്തിൽ ഔസ്-ഖസ്രജു ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധമാണ് ബുആസ് - പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വിരിപ്പില്‍ചെരിഞ്ഞു കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. അങ്ങനെ അബൂബക്കര്‍റദിയല്ലാഹു അന്ഹു അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ കുഴൽ വാദ്യം; അതു തന്നെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം യുടെ അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂബക്കര്‍ റദിയല്ലാഹു അന്ഹുവിന്റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: താങ്കൾ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി
ആഇശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു പെരുന്നാള്‍ ദിവസം സുഡാന്‍ നിവാസികളായ ചിലര്‍ പരിച, കുത്തുവാള്‍ എന്നിവയുടെ ഉപയോഗം അഭ്യസിക്കുകയായിരുന്നു. ഞാൻ നബിയോട് അത് കാണാൻ അനുവദിക്കുന്നതിന് അപേക്ഷിക്കുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ''അത് കാണാൻ നിനയ്ക്ക് താല്പര്യമുണ്ടോ'' എന്ന് എന്നോട് ചോദിക്കുകയോ ചെയ്തു. ''അതെ'' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ കവിളുമായി ചേര്‍ത്തുവെച്ചു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അവര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. അവിടന്ന് പറഞ്ഞു: ബനൂഅര്‍ഫദ ഗോത്രമേ, പിടിക്കൂ… എനിക്ക് മടുപ്പനുഭവപ്പെട്ടപ്പോള്‍ ഞാന്‍ പോകാന്‍ സമ്മതം ചോദിച്ചു. അനുമതി നല്‍കുകയും ചെയ്തു
ഇനി ഈ ഹദീസിന്റെ അവസാന ഭാഗത്തിന്റെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിൽ നൽകിയിട്ടുള്ളതിന്റെ അറബി മൂലവും മലയാള സാരാംശവും നല്കിയിരിക്കുന്നു.
وَقَالَ تْ أَيْ عَائِشَةُ كَانَ يَوْمَ عِيدٍ فَتَبَيَّنَ بِهَذَا أَنَّهُ مَوْصُولٌ كَالْأَوَّلِ قَوْلُهُ يَلْعَبُ فِيهِ السُّودَانُ فِي رِوَايَةِ الزُّهْرِيِّ الْمَذْكُورَةِ وَالْحَبَشَةُ يَلْعَبُونَ فِي الْمَسْجِدِ وَزَادَ فِي رِوَايَةٍ مُعَلَّقَةٍ وَوَصَلَهَا مُ
سْلِمٌ
ഇത് നടന്നത് ഒരു പെരുന്നാൾ ദിവസത്തിലായിരുന്നു.ഇത് മുമ്പത്തെ ഹദീസുമായി ബന്ധപ്പെട്ടതാണ്.ഇവിടെ സുഡാനികൾ കളിക്കുകയായിരുന്നു.എന്നാണുള്ളത്.സുഹ്രിയുടെ റിപ്പോർട്ടിൽ ഹബഷക്കാർ/എത്യോപ്യക്കാർ മസ്ജിദിൽ കളിക്കുകയായിരുന്നു എന്നാണുള്ളത്.
وَلِمُسْلِمٍ مِنْ رِوَايَةِ هِشَامٍ عَنْ أَبِيهِ
جَاءَ حَبَشٌ يَلْعَبُونَ فِي الْمَسْجِدِ قَالَ الْمُحِبُّ الطَّبَرِيُّ هَذَا السِّيَاقُ يُشْعِرُ بِأَنَّ عَادَتَهُمْ ذَلِكَ فِي كُلِّ عِيدٍ
ഹിഷാം അദ്ധേഹത്തിന്റെ പിതാവിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നതും മുസ്ലിം രേഖപ്പെടുത്തിയതുമായ റിപ്പോർട്ടിൽ എത്യോപ്യക്കാർ മസ്ജിദിൽ വന്നു കളിക്കുകയായിരുന്നു എന്ന് കാണാം.അൽ മുഹിബ്ബൂ തബരി പറയുന്നു:ഇതിൽ നിന്നും അവർ എല്ലാ ഈദു ദിനത്തിലും /പെരുന്നാൾ ദിനത്തിലും ഇങ്ങിനെ ചെയ്തിരുന്നു -അത് അവരുടെ പതിവായിരുന്നു എന്ന് മനസ്സിലാക്കാം .
وَوَقع فِي رِوَايَة بن حِبَّانَ لَمَّا قَدِمَ وَفْدُ الْحَبَشَةِ قَامُوا يَلْعَبُونَ فِي الْمَسْجِدِ وَهَذَا يُشْعِرُ بِأَنَّ التَّرْخِيصَ لَهُمْ فِي ذَلِكَ بِحَالِ الْقُدُومِ وَلَا تَنَافِيَ بَيْنَهُمَا لِاحْتِمَالِ أَنْ يَكُونَ قُدُومُهُمْ صَادَفَ يَوْمَ عِيدٍ وَكَانَ مِنْ عَادَتِهِمُ اللَّعِبُ فِي الْأَعْيَادِ فَفَعَلُوا ذَلِكَ كَعَادَتِهِمْ ثُمَّ صَارُوا يَلْعَبُونَ يَوْمَ كُلِّ عِيدٍ
ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിലും എത്യോപ്യക്കാർ വന്നപ്പോൾ പള്ളിയിൽ ആയുധാഭ്യാസ പ്രകടനം /കളി നടത്തിയതായി കാണാം.ആഘോഷ വേളകളിൽ ഇങ്ങിനെയുള്ള പ്രകടനങ്ങൾ കാഴ്ച വയ്ക്കൽ അവരുടെ ഒരു രീതിയായിരുന്നു.ആ പ്രാവശ്യം അവർ വന്നപ്പോൾ പെരുന്നാൾ ദിനമായിരുന്നു.പിന്നീട് അവർ എല്ലാ പെരുന്നാളിനും/ആഘോഷ വേളകളിലും ഇത് ഒരു പതിവാക്കി.
وَيُؤَيِّدُهُ مَا رَوَاهُ أَبُو دَاوُدَ عَنْ أَنَسٍ قَالَ لَمَّا قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ لَعِبَتِ الْحَبَشَةُ فَرَحًا بِذَلِكَ لَعِبُوا بِحِرَابِهِمْ وَلَا شَكَّ أَنَّ يَوْمَ قُدُومِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ عِنْدَهُمْ أَعْظَمَ مِنْ يَوْمِ الْعِيدِ
അബൂ ദാവൂദു രേഖപ്പെടുത്തിയ അനസ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസ് മേൽ അഭിപ്രായത്തെ ബലപ്പെടുത്തുന്നുണ്ട്.ആ റിപ്പോർട്ടിൽ പറയുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മദീനയിൽ വന്നപ്പോൾ എത്യോപ്യക്കാർ സന്തോഷത്തോടെ അവരുടെ കുത്ത് വാളുകൾ കൊണ്ട് കളിച്ചു .തീർച്ചയായും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വരവ് അവർക്ക് പെരുന്നാളിനെക്കാൾ വലുതായിരുന്നിരിക്കുമല്ലോ.
قَالَ الزَّيْنُ بْنُ الْمُنِيرِ سَمَّاهُ لَعِبًا وَإِنْ كَانَ أَصْلُهُ التَّدْرِيبَ عَلَى الْحَرْبِ وَهُوَ مِنَ الْجِدِّ لِمَا فِيهِ مِنْ شَبَهِ اللَّعِبِ لِكَوْنِهِ يَقْصِدُ إِلَى الطَّعْنِ وَلَا يَفْعَلُهُ وَيُوهِمُ بِذَلِكَ قَرْنَهُ وَلَوْ كَانَ أَ
بَاهُ أَوِ
إبنه
സൈനു ബ്നുൽ മുനീർ പറയുന്നു: ഇവിടെ കളി എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അത് യുദ്ധത്തിനു വേണ്ടിയുള്ള ആയുധ പരിശീലനമായിരുന്നു.പരിശീലനത്തിൽ അവർ കുത്ത് വാൾ കൊണ്ട് കുത്താൻ ഭാവിക്കുകയും എന്നാൽ യഥാർത്ഥത്തിൽ കുത്താതിരിക്കുകയും ചെയ്തിരുന്നതിനാൽ ഇതിനു കളി എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു.
قَوْلُهُ فَإِمَّا سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَإِمَّا قَالَ تَشْتَهِينَ تَنْظُرِينَ هَذَا تَرَدُّدٌ مِنْهَا فِيمَا كَانَ وَقَعَ لَهُ هَلْ كَانَ أَذِنَ لَهَا فِي ذَلِكَ ابْتِدَاءً مِنْهُ أَوْ عَنْ سُؤَالٍ مِنْهَا وَهَذَابِنَاءً عَلَى أَنْ سَأَلْتُ بِسُكُونِ اللَّامِ عَلَى أَنَّهُ كَلَامُهَا وَيُحْتَمَلُ أَنْ يَكُونَ بِفَتْحِ اللَّامِ فَيَكُونَ كَلَامَ الرَّاوِي فَلَا يُنَافِيَ مَعَ ذَلِكَ قَوْلَهُ وَإِمَّا قَالَ تَشْتَهِينَ تَنْظُرِينَ
ഇവിടെ 'ഫ ഇമ്മാ സഅൽതു' എന്നോ 'ഫ ഇമ്മാ സഅലത് ' എന്നോ ആവാം .സഅൽതു എന്നാണെങ്കിൽ ഞാൻ-ആയിഷാ ബീവി-നബിയോട് ചോദിച്ചു എന്ന അർത്ഥത്തിൽ ആയിഷ ബീവിയുടെ വാക്കുകൾ ആവാം.സഅലത് എന്നാണെങ്കിൽ 'ആയിഷ ബീവി നബിയോട് ചോദിച്ചു ' എന്ന അർത്ഥത്തിൽ ഹദീസ് റിപ്പോര്ട്ടരുടെ വാക്കുകൾ ആവാം-reported speech .ഇവിടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ആയിഷ ബീവി അപേക്ഷിച്ചത് പ്രകാരമോ/അല്ലാതെയോ ആയുധാഭ്യാസം കാണാൻ അനുമതി കൊടുക്കുകയാണ് ചെയ്തത്.
وَقَدِ اخْتَلَفَتِ الرِّوَايَاتُ عَنْهَا فِي ذَلِكَ فَفِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ يَزِيدَ بْنِ رُومَانَ عَنْهَا سَمِعْتُ لَغَطًا وَصَوْتَ صِبْيَانٍ فَقَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا حَبَشِيَّةُ تَزْفِنُ أَيْ تَرْقُصُ وَالصِّبْيَانُ حَوْلَهَا فَقَالَ يَا عَائِشَةُ تَعَالَيْ فَانْظُرِي فَفِي هَذَا أَنَّهُ ابْتَدَأَهَا
യസീദു ബ്നു റൂമാൻ ആയിഷാ ബീവിയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് നസാഇ രേഖപ്പെടുത്തിയതിൽ ഇങ്ങിനെ കാണാം.''ഞാൻ ഒരു ആരവവും കുട്ടികളുടെ ശബ്ദവും കേട്ടു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എണീറ്റു.അപ്പോൾ അതാ...എത്യോപ്യക്കാർ ആടിപ്പാടിക്കളിക്കുകയും കുട്ടികൾ അവര്ക്ക് ചുറ്റും ഡാൻസ് ചെയ്യുകയും ചെയ്യുന്നു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:ആയിഷാ...നോക്കൂ....ഈ റിപ്പോർട്ട് പ്രകാരം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തന്നെയാണ് അഭ്യാസ പ്രകടനം കാണുന്നതിനു മുൻകൈ എടുത്തത് എന്ന് കാണാം .
وَفِي رِوَايَةِ عُبَيْدِ بْنِ عُمَيْرٍ عَنْهَا عِنْدَ مُسْلِمٍ أَنَّهَا قَالَتْ للعابين وَدِدْتُ أَنِّي أَرَاهُمْ فَفِي هَذَا أَنَّهَا سَأَلَتْ وَيُجْمَعُ بَيْنَهُمَا بِأَنَّهَا الْتَمَسَتْ مِنْهُ ذَلِكَ فَأَذِنَ لَهَا
ഉബൈദു ബ്നു ഉമൈർ ആയിഷ ബീവിയിൽ നിന്ന് ഉദ്ധരിക്കുന്ന മുസ്ലിം രേഖപ്പെടുത്തിയ ഹദീസിൽ ''എനിയ്ക്ക് അവരുടെ കളി/അഭ്യാസം കാണാൻ ആഗ്രഹമുണ്ട് '' എന്ന് പറയുന്നതായി കാണാം.ഇതിൽ നിന്നും മനസ്സിലാവുന്നത് ആയിഷ ബീവി അനുമതി ചോദിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അനുമതി നല്കി എന്നാണു.
وَفِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ أَبِي سَلَمَةَ عَنْهَا دَخَلَ الْحَبَشَةُ يَلْعَبُونَ فَقَالَ لِي النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا حُمَيْرَاءُ أَتُحِبِّينَ أَنْ تَنْظُرِي إِلَيْهِمْ فَقُلْتُ نَعَمْ إِسْنَادُهُ صَحِيحٌ
وَلَمْ أَرَ فِي حَدِيثٍ صَحِيحٍ ذِكْرَ الْحُمَيْرَاءِ إِلَّا فِي هَذَا
നസാഈ രേഖപ്പെടുത്തിയ അബൂ സലമ ,ആയിഷ ബീവിയിൽ നിന്ന് ഉദ്ധരിച്ച റിപ്പോർട്ടിൽ ഇങ്ങിനെ കാണാം:എത്യോപ്യക്കാർ കളികളുമായി അവിടെ പ്രവേശിച്ചു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നോട് ''ഹുമൈറാ........നിനയ്ക്ക് അവരുടെ അഭ്യാസം കാണണമെന്ന് ആഗ്രഹമുണ്ടോ?'' എന്ന് ചോദിച്ചു.ഞാൻ 'അതെ ' എന്ന് മറുപടി പറഞ്ഞു.'' ഇബ്നു ഹജർ പറയുന്നു:ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹു ആണ്.എന്നാൽ ഈ റിപ്പോർട്ടിൽ അല്ലാതെ ഹുമൈറാ........ എന്ന് വിളിച്ചത് ഞാൻ കണ്ടിട്ടില്ല.(കുറിപ്പ് : നബി ആയിഷ ബീവിയെ ഹുമൈറാ........ എന്ന് വിളിച്ചത് അൽ ബൈദാഉ /വെളുത്ത കൊച്ചു /കൊച്ചു വെളുമ്പി എന്ന അർത്ഥത്തിൽ ഓമനിച്ചു കൊണ്ടാണ്.)
وَفِي رِوَايَةِ أَبِي سَلَمَةَ هَذِهِ مِنَ الزِّيَادَةِ عَنْهَا قَالَتْ وَمِنْ قَوْلِهِمْ يَوْمَئِذٍ أَبَا الْقَاسِمِ طَيِّبًا كَذَا فِيهِ بِالنَّصْبِ وَهُوَ حِكَايَةُ قَوْلِ الْحَبَشَةِ وَلِأَحْمَدَ وَالسَّرَّاجِ وبن حِبَّانَ مِنْ حَدِيثِ أَنَسٍ أَنَّ الْحَبَشَةَ كَانَتْ تَزْفِنُ بَيْنَ يَدَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَتَكَلَّمُونَ بِكَلَامٍ لَهُمْ فَقَالَ مَا يَقُولُونَ قَالَ يَقُولُونَ مُحَمَّدٌ عَبْدٌ صَالِحٌ
അബുൽ ഖാസിം-നബി -നല്ലവരാണ് എന്ന് അവർ/എത്യോപ്യക്കാർ അവരുടെ ഭാഷയിൽ പറഞ്ഞു കൊണ്ടിരുന്നു എന്ന് ഒരു റിപ്പോർട്ടിൽ കാണാം.അനസ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ എത്യോപ്യക്കാർ നബിയുടെ മുമ്പിൽ കളിക്കുകയും അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്തപ്പോൾ നബി ''എന്താണ് അവർ പറയുന്നത്?'' എന്ന് ചോദിച്ചെന്നും അപ്പോൾ
مُحَمَّدٌ عَبْدٌ صَالِحٌ
മുഹമ്മദ് സച്ചരിതനായ ദാസനാണ് എന്നാണു അവർ പറയുന്നതെന്ന് നബിയോട് പറഞ്ഞെന്നും കാണാം.
قَوْلُهُ فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ أَيْ مُتَلَاصِقَيْنِ وَهِيَ جُمْلَةٌ حَالِيَّةٌ بِدُونِ وَاوٍ كَمَا قِيلَ فِي قَوْله تَعَالَى اهبطوا بَعْضكُم لبَعض عَدو
ഇവിടെ ''എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ കവിളുമായി ചേര്‍ത്തുവെച്ചു'' എന്നാൽ 'ഒട്ടിച്ചേർന്നു കൊണ്ട് ' എന്നർത്ഥം......................................................
وَفِي رِوَايَةِ هِشَامٍ عَنْ أَبِيهِ عِنْدَ مُسْلِمٍ فَوَضَعْتُ رَأْسِي عَلَى مَنْكِبِهِ وَفِي رِوَايَةِ أَبِي سَلَمَةَ الْمَذْكُورَةِ فَوَضَعْتُ ذَقْنِي عَلَى عَاتِقِهِ وَأَسْنَدْتُ وَجْهِي إِلَى خَدِّهِ وَفِي رِوَايَةِ عُبَيْدِ بْنِ عُمَيْرٍ عَنْهَا أَنْظُرُ بَيْنَ أُذُنَيْهِ وَعَاتِقِهِ وَمَعَانِيهَا مُتَقَارِبَةٌ وَرِوَايَةُ أَبِي سَلَمَةَ أَبْيَنُهَا
ഇത് സംബന്ധിച്ച് ആയിഷാ ബീവി പറഞ്ഞ വാക്കുകൾ-സമാനമായ റിപ്പോർട്ടുകൾ കാണുക
ഞാൻ എന്റെ തല നബിയുടെ ചുമലിൽ വച്ചു-മുസ്ലിം രേഖപ്പെടുത്തിയതും ഹാഷിം അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിചതുമായ റിപ്പോർട്ട്
ഞാൻ എന്റെ താടി നബിയുടെ ചുമലിൽ വയ്ക്കുകയും എന്റെ മുഖം നബിയുടെ കവിളിനോട് ചേർക്കുകയും ചെയ്തു -അബൂ സലമയുടെ റിപ്പോർട്ട്
നബിയുടെ രണ്ടു ചെവികൾക്കും ചുമലിനും ഇടയിലായി നിന്ന് ഞാൻ കണ്ടു കൊണ്ടിരുന്നു-ഉബൈദു ബ്നു ഉമൈരിന്റെ റിപ്പോർട്ട്
ഈ റിപ്പോർട്ടുകളെല്ലാം അർത്ഥത്തിൽ ഏറെക്കുറെ സമാനമാണ്;അബൂ സലമയുടെ റിപ്പോർട്ട് കൂടുതൽ വ്യക്തമാണ്.
وَفِي رِوَايَةِ الزُّهْرِيِّ الْآتِيَةِ بَعْدُ عَنْ عُرْوَةَ فَيَسْتُرُنِي وَأَنَا أَنْظُرُ وَقَدْ تَقَدَّمَ فِي أَبْوَابِ الْمَسَاجِدِ بِلَفْظِ يَسْتُرُنِي بِرِدَائِهِ وَيُتَعَقَّبُ بِهِ عَلَى الزَّيْنِ بْنِ الْمُنِيرِ فِي اسْتِنْبَاطِهِ مِنْ لَفْظِ حَدِيثِ الْبَابِ جَوَازُ اكْتِفَاءِ الْمَرْأَةِ بِالتَّسَتُّرِ بِالْقِيَامِ خَلْفَ مَنْ تُسْتَرُ بِهِ مِنْ زَوْجٍ أَوْ ذِي مَحْرَمٍ إِذَا قَامَ ذَلِكَ مَقَامَ الرِّدَاءِ لِأَنَّ الْقِصَّةَ وَاحِدَةٌ وَقَدْ وَقَعَ فِيهَا التَّنْصِيصُ عَلَى وُجُودِ التَّسَتُّرِ بِالرِّدَاءِ
ഉർവയിൽ നിന്നുള്ള റിപ്പോർട്ടിൽ നബി എനിയ്ക്ക് മറയ്ക്കുകയും ഞാൻ കളി കണ്ടു കൊണ്ടിരിക്കുകയും ചെയ്തു എന്നുണ്ട്.മറ്റൊരു റിപ്പോർട്ടിൽ നബി ,നബിയുടെ ഷാൾ കൊണ്ട് എന്നെ -അവരിൽ നിന്ന്-മറച്ചു എന്ന് കാന്നാം.
..................................
قَوْلُهُ وَهُوَ يَقُولُ دُونَكُمْ بِالنَّصْبِ عَلَى الظَّرْفِيَّةِ بِمَعْنَى الْإِغْرَاءِ وَالْمُغْرَى بِهِ مَحْذُوفٌ وَهُوَ لَعِبُهُمْ بِالْحِرَابِ وَفِيهِ إِذْنٌ وَتَنْهِيضٌ لَهُمْ وَتَنْشِيطٌ
നബി അഭ്യാസികളോട് ദൂനകും/പിടിക്കൂ… എന്ന് പറഞ്ഞത് അവരുടെ കളി പ്രോത്സാഹിപ്പിക്കുന്നതിനാണ്.അവർക്കു അനുമതിയും ഉന്മേഷം പകരലും പ്രേരണ നല്കലും എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.
قَوْلُهُ يَا بَنِي أَرْفِدَةَ بِفَتْحِ الْهَمْزَةِ وَسُكُونِ الرَّاءِ وَكَسْرِ الْفَاءِ وَقَدْ تُفْتَحُ قِيلَ هُوَ لَقَبٌ لِلْحَبَشَةِ وَقِيلَ هُوَ اسْمُ جِنْسٍ لَهُمْ وَقِيلَ اسْمُ جَدِّهِمُ الْأَكْبَرِ وَقِيلَ الْمَعْنَى يَا بَنِي الْإِمَاءِ
ബനൂ അർഫിദ/ബനൂ അർഫദ എന്നത് എത്യോപ്യക്കാരുടെ കുടുംബപ്പേർ ആണ്.അവരിൽ ഒരു വിഭാഗത്തിന്റെ പേരാണെന്നും എന്നും അഭിപ്രായമുണ്ട്.അവരുടെ പൂർവ പിതാവിന്റെ പേരിനോട് ചേർത്ത് പറയുന്നതും ആവാം........
زَادَ فِي رِوَايَةِ الزُّهْرِيِّ عَنْ عُرْوَةَ فَزَجَرَهُمْ عُمَرُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَّنَّا بَنِي أَرْفِدَةَ
ഉർവയിൽ നിന്നുള്ള സുഹ്രിയുടെ റിപ്പോർട്ടിൽ ,ഉമർ റദിയല്ലാഹു അൻഹു എത്യോപ്യക്കാരുടെ കളി/അഭ്യാസം തടഞ്ഞു എന്നുകാണാം;എന്നാൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു:നാം ബനൂ അർഫിദയ്ക്ക് സംരക്ഷണം നല്കിയിരിക്കുന്നു.
وَبَيَّنَ الزُّهْرِيُّ أَيْضًا عَنْ سَعِيدٍ عَنْ أَبِي هُرَيْرَةَ وَجْهَ الزَّجْرِ حَيْثُ قَالَ فَأَهْوَى إِلَى الْحَصْبَاءِ فَحَصِبَهُمْ بِهَا فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَعْهُمْ يَا عُمَرُ وَسَيَأْتِي فِي الْجِهَادِ
സുഹ്രി ഉദ്ധരിക്കുന്ന അബൂ ഹുറൈറയുടെ റിപ്പോർട്ടിൽ എങ്ങിനെയാണ് ഉമർ റദിയല്ലാഹു അൻഹു അവരെ തടഞ്ഞത് എന്ന് വിശദീകരിക്കുന്നത് കാണുക:ഉമർ റദിയല്ലാഹു അൻഹു കുറച്ചു മണൽ/ചെറിയ കല്ലുകൾ എടുത്തു അവരെ എറിഞ്ഞു .അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംപറഞ്ഞു:ഉമറെ.....അവരെ വിട്ടേക്കുക......
وَزَادَ أَبُو عَوَانَةَ فِي صَحِيحِهِ فَإِنَّهُمْ بَنُو أَرْفِدَةَ كَأَنَّهُ يَعْنِي أَنَّ هَذَا شَأْنُهُمْ وَطَرِيقَتُهُمْ وَهُوَ مِنَ الْأُمُورِ الْمُبَاحَةِ فَلَا إِنْكَارَ عَلَيْهِمْ قَالَ الْمُحِبُّ الطَّبَرِيُّ فِيهِ تَنْبِيهٌ عَلَى أَنَّهُ يُغْتَفَرُ لَهُمْ مَا لَا يُغْتَفَرُ لِغَيْرِهِمْ لِأَنَّ الْأَصْلَ فِي الْمَسَاجِدِ تَنْزِيهُهَا عَنِ اللَّعِبِ فَيُقْتَصَرُ عَلَى مَا وَرَدَ فِيهِ النَّصُّ انْتَهَى
അബൂ അവാനയുടെ റിപ്പോർട്ടിൽ , നിശ്ചയം അവർ ബനൂ അർഫിദക്കാർ ആണ് എന്ന് നബി പറയുന്നുണ്ട്.അതായത് അങ്ങിനെ അഭ്യാസ പ്രകടനം നടത്തുക എന്നത് അവരുടെ ഒരു വഴിയും രീതിയും ആണെന്നും അവരെ സംബന്ധിച്ചിടത്തോളം-പള്ളിയിൽ വച്ചു അങ്ങിനെ ചെയ്തത്-അനുവദനീയമാണെന്നും ആണ് നബി ഉദ്ദേശിച്ചത്.അൽ മുഹിബ്ബു തബരി പറയുന്നു:ഇതിൽ നിന്നും മറ്റുള്ളവര്ക്ക് ഇളവു നല്കപ്പെടാത്ത/പൊറുക്കപ്പെടാത്ത കാര്യം അവർക്കു ഇളവു നല്കപ്പെടും എന്നതിലേക്ക് സൂചനയുണ്ട്.കാരണം അടിസ്ഥാനപരമായി പള്ളികൾ ഇത്തരം അഭ്യാസം/കളികളിൽ നിന്ന് മുക്തമാണല്ലോ....
وَرَوَى السَّرَّاجُ مِنْ طَرِيقِ أَبِي الزِّنَادِ عَنْ عُرْوَةَ عَنْ عَائِشَةَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يَوْمَئِذٍ لِتَعْلَمَ يَهُودُ أَنَّ فِي دِينِنَا فُسْحَةً إِنِّي بُعِثْتُ بِحَنِيفِيَّةٍ سَمْحَةٍ
മറ്റൊരു റിപ്പോർട്ടിൽ ആയിഷ ബീവി പറയുന്നു:അന്നേ ദിവസം നബി സ്വല്ലാല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:നമ്മുടെ മതം വിശാലമാണെന്ന് യഹൂദികൾ മനസ്സിലാക്കട്ടെ.ഞാൻ നേരായതും ലളിതമായതുമായ ദീൻ കൊണ്ടാണ് അയക്കപ്പെട്ടിട്ടുള്ളത്.
وَهَذَا يُشْعِرُ بِعَدَمِ التَّخْصِيصِ وَكَأَنَّ عُمَرَ بَنَى عَلَى الْأَصْلِ فِي تَنْزِيهِ الْمَسَاجِدِ فَبَيَّنَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَجْهَ الْجَوَازِ فِيمَا كَانَ هَذَا سَبِيلَهُ كَمَا سَيَأْتِي تَقْرِيرُهُ أَوْ لَعَلَّهُ لَمْ يَكُنْ عَلِمَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَرَاهُمْ
ഇതിൽ നിന്നും പള്ളിയിൽ/മസ്ജിദിൽ ഇങ്ങിനെ അഭ്യാസ പ്രകടനങ്ങൾക്ക് അനുമതി നല്കിയത് ബനൂ അർഫിദക്കാർക്കു മാത്രം പ്രത്യേകം അല്ല;എന്നാൽ പൊതു നിയമം തന്നെയാണ് എന്ന് മനസ്സിലാക്കാം.ഉമർ റദിയല്ലാഹു പള്ളിയിൽ അങ്ങിനെ ചെയ്യുന്നതിനോട് വിയോജിച്ചെങ്കിലും നബി സ്വല്ലാല്ലാഹു അലൈഹി വ സല്ലം ഉമർ റദിയല്ലാഹുവിനു കാര്യം വിശദമാക്കി കൊടുത്തു .ഒരു പക്ഷെ ഉമർ റദിയല്ലാഹു നബി അവരുടെ അഭ്യാസ പ്രകടനം കണ്ടില്ല എന്ന് ധരിച്ചതാകാം.
قَوْلُهُ حَتَّى إِذَا مَلِلْتُ بِكَسْرِ اللَّامِ الْأُولَى وَفِي رِوَايَةِ الزُّهْرِيِّ حَتَّى أَكُونَ أَنَا الَّذِي أَسْأَمُ وَلِمُسْلِمٍ مِنْ طَرِيقِهِ ثُمَّ يَقُومُ مِنْ أَجْلِي حَتَّى أَكُونَ أَنَا الَّذِي أَنْصَرِفُ وَفِي رِوَايَةِ يَزِيدَ بْنِ رُومَانَ عِنْدَ النَّسَائِيِّ أَمَا شَبِعْتَ أَمَا شَبِعْتَ قَالَتْ فَجَعَلْتُ أَقُولُ لَا لِأَنْظُرَ مَنْزِلَتِي
عنده
ഇവിടെ
حَتَّى إِذَا مَلِلْتُ
ആയിഷ ബീവി എനിയ്ക്ക് മടുക്കുന്നത് വരെ എന്ന് പറയുന്നതായാണ് ഉള്ളത്.സമാനമായ അർത്ഥത്തിൽ സുഹരിയുടെ റിപ്പോർട്ടിൽ
حَتَّى أَكُونَ أَنَا الَّذِي أَسْأَمُ
എന്ന് കാണാം.മുസ്ലിമിന്റെ ഒരു റിപ്പോർട്ടിൽ
ثُمَّ يَقُومُ مِنْ أَجْلِي حَتَّى أَكُونَ أَنَا الَّذِي أَنْصَرِفُ
എന്ന് കാണാം.നസാഇ രേഖപ്പെടുത്തിയ യസീദു ബ്നു റൂമാന്റെ റിപ്പോർട്ടിൽ നബി ആയിഷ ബീവിയോടു
أَمَا شَبِعْتَ أَمَا شَبِعْتَ
നിനയ്ക്ക് വയറു നിറഞ്ഞില്ലേ....നിനയ്ക്ക് വയറു നിറഞ്ഞില്ലേ..../മതിയായില്ലേ?എന്ന് പറയുന്നതായി കാണാം.അപ്പോൾ ഞാൻ ഇല്ല എന്ന് പറഞ്ഞു എന്ന് ആയിഷ ബീവി പറഞ്ഞെന്നും 'എനിയ്ക്ക് നബിയുടെ അടുത്തുള്ള സ്ഥാനം മനസ്സിലാക്കാൻ' അങ്ങിനെ പറഞ്ഞെന്നും ആയിഷ ബീവി പറയുന്നതായി കാണാം.
وَلَهُ مِنْ رِوَايَةِ أَبِي سَلَمَةَ عَنْهَا
قُلْتُ يَا رَسُولَ اللَّهِ لَا تَعْجَلْ فَقَامَ لِي ثُمَّ قَالَ حَسْبُكَ
قُلْتُ لَا تَعْجَلْ قَالَتْ وَمَا بِي حُبُّ النَّظَرِ إِلَيْهِمْ وَلَكِنْ أَحْبَبْتُ أَنْ يَبْلُغَ النِّسَاءَ مُقَامُهُ لِي وَمَكَانِي مِنْهُ
അബൂ സലമയുടെ റിപ്പോർട്ടിൽ ആയിഷ ബീവി നബിയോട് അല്ലാഹുവിന്റെ ദൂതരേ.....ധ്ര്തിപ്പെടല്ലേ എന്ന് പറഞ്ഞതായി കാണാം.പിന്നെ ആയിഷ ബീവി ''ഞാൻ അവരെ നോക്കുന്നത് ഇഷ്ട്ടപ്പെട്ടത് കൊണ്ടല്ല അങ്ങിനെ പറഞ്ഞത്;പക്ഷെ എനിയ്ക്ക് നബിയുടെ അടുത്തുള്ള സ്ഥാനം മറ്റു സ്ത്രീകൾ അറിയുന്നത് ഞാൻ ഇഷ്ട്ടപ്പെട്ടു എന്ന് വിശദീകരിക്കുന്നത് കാണാം
وَزَادَ فِي النِّكَاحِ فِي رِوَايَةِ الزُّهْرِيِّ فَاقْدُرُوا قَدْرَ الْجَارِيَةِ الْحَدِيثَةِ السِّنِّ الْحَرِيصَةِ عَلَى اللَّهْوِ وَقَوْلُهَا اقْدُرُوا بِضَمِّ الدَّالِ مِنَ التَّقْدِيرِ وَيَجُوزُ كَسْرُهَا وَأَشَارَتْ بِذَلِكَ إِلَى أَنَّهَا كَانَتْ حِينَئِذٍ شَابَّةً وَقَدْ تَمَسَّكَ بِهِ مَنِ ادَّعَى نَسْخَ هَذَا الْحُكْمِ وَأَنَّهُ كَانَ فِي أَوَّلِ الْإِسْلَامِ كَمَا تَقَدَّمَتْ حِكَايَتُهُ فِي أَبْوَابِ الْمَسَاجِدِ
..............................................................................
ഈ സംഭവം നടക്കുന്ന സമയത്ത് ആയിഷ ബീവി ചെറുപ്പം ആയിരുന്നുവെന്ന വാദമുണ്ട്.അങ്ങിനെ കരുതുന്നവർ ഇത് ഇസ്ലാമിന്റെ ആദ്യകാലത്ത് നടന്നതാണെന്നും പിന്നീട് ഈ വിധി(ഇവിടെ അന്യ പുരുഷന്മാരുടെ അഭ്യാസങ്ങൾ ആയിഷ ബീവി കാണുന്നുണ്ടല്ലോ)നസ്ഖ് ചെയ്തെന്നും വാദിക്കുന്നു.
وَرُدَّ بِأَنَّ قَوْلَهَا يَسْتُرُنِي بِرِدَائِهِ دَالٌّ عَلَى أَنَّ ذَلِكَ كَانَ بَعْدَ نُزُولِ الْحِجَابِ وَكَذَا قَوْلُهَا أَحْبَبْتُ أَنْ يَبْلُغَ النِّسَاءَ مُقَامُهُ لِي مُشْعِرٌ بِأَنَّ ذَلِكَ وَقَعَ بَعْدَ أَنْ صَارَتْ لَهَا ضَرَائِرُ أَرَادَتِ الْفَخْرَ عَلَيْهِنَّ فَالظَّاهِرُ أَنَّ ذَلِكَ وَقَعَ بَعْدَ بُلُوغِهَا
എന്നാൽ 'നബി അവർകൾ നബിയുടെ ഷാൾ കൊണ്ട് എന്നെ അവരിൽ നിന്ന് മറച്ചു' എന്ന് ആയിഷ ബീവി പറയുന്നതിനാൽ ഈ സംഭവം നടന്നത് ഹിജാബു നിയമം വന്ന ശേഷം തന്നെയാണെന്നും ആയിഷ ബീവിയ്ക്ക് ആ സമയത്ത് ബുലൂഗ്/പ്രായപൂർത്തി ആയിരുന്നുവെന്നും മുകളിലെ അഭിപ്രായത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
..................................
وَقَدْ تَقَدَّمَ مِنْ رِوَايَةِ بن حِبَّانَ أَنَّ ذَلِكَ وَقَعَ لَمَّا قَدِمَ وَفْدُ الْحَبَشَةِ وَكَانَ قُدُومُهُمْ سَنَةَ سَبْعٍ فَيَكُونُ عُمْرُهَا حِينَئِذٍ خَمْسَ عَشْرَةَ سَنَةً وَقَدْ تَقَدَّمَ فِي أَبْوَابِ الْمَسَاجِدِ شَيْءٌ نَحْوُ هَذَا وَالْجَوَابُ عَنْهُ
ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിൽ എത്യോപ്യൻ സംഘം വന്നപ്പോഴാണ് ഈ സംഭവം നടന്നതെന്നും അവരുടെ ആഗമനമുണ്ടായത് ഏഴാം വർഷം ആയിരുന്നെന്നും അപ്പോൾ ആയിഷ ബീവിയ്ക്ക് 15 വയസ്സ് പ്രായമായിരുന്നു എന്നും കാണാം.
..................................
وَاسْتُدِلَّ بِهِ عَلَى جَوَازِ اللَّعِبِ بِالسِّلَاحِ عَلَى طَرِيقِ التَّوَاثُبِ لِلتَّدْرِيبِ عَلَى الْحَرْبِ وَالتَّنْشِيطِ عَلَيْهِ وَاسْتُنْبِطَ مِنْهُ جَوَازُ الْمُثَاقَفَةِ لِمَا فِيهَا مِنْ تَمْرِينِ الْأَيْدِي عَلَى آلَاتِ الْحَرْبِ
വ്യായാമത്തിനും ഉന്മേഷത്തിനും യുദ്ധ പരിശീലനത്തിനുമായി ഇത്തരത്തിലുള്ള ആയുധാഭ്യാസ പ്രകടനങ്ങളും മത്സരങ്ങളും അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്നും തെളിവ് പിടിക്കപ്പെട്ടിരിക്കുന്നു.
قَالَ عِيَاضٌ وَفِيهِ جَوَازُ نَظَرِ النِّسَاءِ إِلَى فِعْلِ الرِّجَالِ الْأَجَانِبِ لِأَنَّهُ إِنَّمَا يُكْرَهُ لَهُنَّ النَّظَرُ إِلَى الْمَحَاسِنِ وَالِاسْتِلْذَاذِ بِذَلِكَ وَمِنْ تَرَاجِمِ الْبُخَارِيِّ عَلَيْهِ بَابُ نَظَرِ الْمَرْأَةِ إِلَى الْحَبَشِ وَنَحْوِهِمْ مِنْ غَيْرِ رِيبَةٍ.
ഇയാദു എന്നവർ പറയുന്നു:സ്ത്രീകൾ അന്യ പുരുഷന്മാരുടെ (ഇത്തരം) പ്രവർത്തികൾ കാണുന്നത് അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാണ്;കാരണം പുരുഷന്മാരുടെ ശരീര സൗന്ദര്യം ആസ്വദിക്കലും ഇസ്തിൽദാദും-രസം പിടിക്കൽ-ഉണ്ടെങ്കിൽ ആണ് നോട്ടം പാടില്ലാത്തത് ആകുന്നതു.
......................
وَقَالَ النَّوَوِيُّ أَمَّا النَّظَرُ بِشَهْوَةٍ وَعِنْدَ خَشْيَةِ الْفِتْنَةِ فَحَرَامٌ اتِّفَاقًا.
وَأَمَّا بِغَيْرِ شَهْوَةٍ فَالْأَصَحُّ أَنَّهُ مُحَرَّمٌ وَأَجَابَ عَنْ هَذَا الْحَدِيثِ بِأَنَّهُ يُحْتَمَلُ أَنْ يَكُونَ ذَلِكَ قَبْلَ بُلُوغِ عَائِشَةَ وَهَذَا قَدْ تَقَدَّمَتِ الْإِشَارَةُ إِلَى مَا فِيهِ قَالَ أَوْ كَانَتْ تَنْظُرُ إِلَى لَعِبِهِمْ بِحِرَابِهِمْ لَا إِلَى وُجُوهِهِمْ وَأَبْدَانِهِمْ وَإِنْ وَقَعَ بِلَا قَصْدٍ أَمْكَنَ أَنْ تَصْرِفَهُ فِي الْحَالِ انْتَهَى
ഇമാം നവവി റഹിമഹുല്ലാഹ് പറയുന്നു:വികാരത്തോടെ നോക്കുന്നതും ഫിത്ന/നാശം ഭയപ്പെടുമ്പോൾ ഉള്ള നോട്ടവും ഹറാം/നിഷിദ്ധം ആണെന്ന കാര്യത്തിൽ ഉലമാക്കൾക്കിടയിൽ ഇത്തിഫാഖ്/ഏകാഭിപ്രായം ഉണ്ട്.വികാരമില്ലാതെയുല്ല നോട്ടവും ഹറാം ആണ് എന്നതാണ് ഏറ്റവും ശരിയായ വീക്ഷണം.(ഈ ഹദീസ് സംബന്ധിച്ച് ഇമാം നവവി പറയുന്നത് ഇത് നടന്നത് ആയിഷ ബീവിയ്ക്ക് ബുലൂഗ് /പ്രായ പൂർത്തി ആകുന്നതിനു മുമ്പേ ആവാം എന്നാണു .ഇത് സംബന്ധിച്ച് മുമ്പ് ചർച്ച ചെയ്തല്ലോ.)ഇമാം നവവി റഹിമഹുല്ലാഹ് അഭിപ്രായപ്പെടുന്നു:അല്ലെങ്കിൽ ആയിഷ ബീവി അവരുടെ ആയുധാഭ്യാസ പ്രകടനങ്ങൾ ആവാം കണ്ടത് ;അവരുടെ ശരീരങ്ങളിലേക്കോ മുഖങ്ങളിലേക്കോ നോക്കിയിട്ടുണ്ടാവില്ല.നോട്ടം ഒരു ഉദ്ദേശ്യത്തോടെ സംഭവിച്ചത് അല്ലെങ്കിൽ ഉടനെ അതിൽ നിന്ന് പിന്മാറിയാൽ മതിയാവും
وَقَدْ تَقَدَّمَتْ بَقِيَّةُ فَوَائِدِهِ فِي أَبْوَابِ الْمَسَاجِدِ وَسَيَأْتِي بَعْدَ سِتَّةِ أَبْوَابٍ وَجْهُ الْجَمْعِ بَيْنَ تَرْجَمَةِ الْبُخَارِيِّ هَذَا الْبَابَ وَالْبَابَ الْآتِيَ هُنَاكَ حَيْثُ قَالَ بَابُ مَا يُكْرَهُ مِنْ حَمْلِ السِّلَاحِ فِي الْعِيدِ إِنْ شَاءَ الله تَعَالَى
.......................................
السلام عليكم ورحمة الله وبركاته
പ്രിയ സഹോദരീ സഹോദരന്മാരേ.........ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസുകൾ .ഹദീസ് കിതാബുകളിൽ ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി .സ്വഹീഹുൽ ബുഖാരിക്ക് നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ ഇറങ്ങിയിട്ടുണ്ട്.അതിൽ പ്രശസ്തമായ ഒരു വ്യാഖ്യാന ഗ്രന്ഥമാണ് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരി .ഫത്ഹുൽ ബാരിയുടെ പരിഭാഷ ഇംഗ്ലീഷ് ഭാഷയിലോ മലയാള ഭാഷയിലോ ഇറങ്ങിയതായി അറിവില്ല.ഈ സാഹചര്യത്തിൽ സാധാരണക്കാരായ നമുക്കും ഹദീസുകൾ വിശദീകരണ സഹിതം പഠിക്കാനുള്ള ഒരു എളിയ സംരംഭമാണ് ഈ ബ്ലോഗ് .പദാനുപദ പരിഭാഷ നടത്തിയിട്ടില്ലെങ്കിലും ആശയം ചോരാതെ മലയാളത്തിൽ സാരാംശം നല്കാൻ ശ്രമിച്ചിട്ടുണ്ട്.അറബി മൂലം പൂർണ്ണമായി നല്കിയിട്ടുണ്ട്.തീരെ പരിഭാഷപ്പെടുത്താത്ത ഇടങ്ങളിൽ ..........................അടയാളം കൊണ്ട് അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.ഭാഷാപരമായ ചർച്ചകളോ എനിയ്ക്ക് പരിഭാഷപ്പെടുത്തൽ ബുദ്ധിമുട്ടായ ഭാഗങ്ങളോ ആണ് അത്തരം ഭാഗങ്ങൾ.ഏതെങ്കിലും ഭാഗത്ത് വസ്തുതാപരമായ പിശക് കണ്ടാൽ സദയം കമ്മന്റ് ആയി പോസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ എനിയ്ക്ക് മെസ്സേജ് ചെയ്യുകയോ ചെയ്യാൻ അപേക്ഷിക്കുന്നു...............ഇട്ട ഭാഗങ്ങൾ കിത്താബു അറിയുന്ന സമയമുള്ള വ്യക്തികൾ/ഉസ്താദുമാർ പരിഭാഷപ്പെടുത്തി തന്നാൽ എല്ലാവർക്കും, ഇന് ഷാ അല്ലാഹു ഉപകാരപ്പെടും . ഞങ്ങളുടെ പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്തു ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ അഭ്യർത്ഥിക്കുന്നു . എനിയ്ക്കും കുടുംബത്തിനും ഇഹപര വിജയത്തിനായി ദുആ ചെയ്യണേ....
Saturday, 19 September 2015
ദുല്‍ഹിജ്ജ ആദ്യത്തെ പത്ത് ദിവസത്തിൻറ്റെ സവിശേഷതകൾ رياض الصالحين مع دليل ...
ദുൽ ഹജ്ജു മാസം ആദ്യ പത്തു ദിവസങ്ങൾ സൽകർമ്മങ്ങൾക്ക് വളരെയധികം പ്രതിഫലം ലഭിക്കുന്ന ദിവസങ്ങളാണ്.ഒന്ന് മുതൽ ഒമ്പത് വരെയുള്ള ദിവസങ്ങളിൽ നോമ്പ് സുന്നതുണ്ട്.പ്രത്യേകിച്ച് ദുൽ ഹജ്ജു ഒമ്പതിന് അറഫാ ദിനം ആ വർഷം ഹജ്ജിൽ ഏർപ്പെട്ടിരിക്കുന്ന ഹാജിമാര് ഒഴികെയുള്ളവർക്ക് നോമ്പ് സുന്നതുണ്ട്.അറഫാ ദിനം ഒഴികെയുള്ള ദിവസങ്ങളിൽ അതായത് ഒന്ന് മുതൽ എട്ടു വരെ നോമ്പ് പ്രത്യേകം സുന്നതുണ്ടോ എന്ന വിഷയത്തിൽ ഇമാമുകൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സുന്നത്താണ് എന്ന അഭിപ്രായമാണ് പ്രബലം.എന്നാൽ ആദ്യ പത്തു ദിവസങ്ങൾ സൽകർമ്മങ്ങൾക്ക് ഏറ്റവും നല്ല ദിവസങ്ങൾ ആണെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്.സൽ കർമ്മങ്ങളിൽ നോമ്പും ഉൾപ്പെടുമല്ലോ.പത്താം ദിവസം പെരുന്നാൾ ആയതിനാൽ നോമ്പ് ഹറാം/നിഷിദ്ധം ആണ്.
തെളിവുകൾ കാണുക
رياض الصالحين للإمام النووي
ഇമാം നവവി റഹ്മതുല്ലാഹി അലൈഹിയുടെ രിയാദുസ്സ്വാലിഹീൻ
كتاب الفضائل
നന്മകൾ /ശ്രേഷ്ട്ടതകൾ സംബന്ധിച്ച കിതാബു
باب فضل الصوم وغيره في العشر الأوَّل من ذي الحجة
നോമ്പും അത് പോലുള്ള മറ്റു കാര്യങ്ങളും ദുൽ ഹജ്ജിലെ ആദ്യ പത്തു പകലുകളിൽ (പത്താം ദിവസം നോമ്പ് ഹറാം) അനുഷ്ട്ടിക്കുന്നതിന്റെ ഫദല് സംബന്ധിച്ച്
وعن ابن عباس رضي الله عنهما قال: قال رسول الله صلى الله عليه وسلم: " ما من أيام العمل الصالح فيها أحب إلى الله من هذه الأيام" يعني أيام العشر، قالوا: يا رسول الله ولا الجهاد في سبيل الله؟ قال: "ولا الجهاد في سبيل الله، إلا رجل خرج بنفسه، وماله فلم يرجع من ذلك بشيء" ((رواه البخاري)).
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:ഈ പകലുകളിലെ സൽകർമ്മങ്ങളേക്കാൾ അല്ലാഹുവിനു പ്രിയങ്കരമായ സൽക്കർമ്മങ്ങൾ വേറെയില്ല-അതായത് -ദുൽ ഹജ്ജു മാസത്തെ ആദ്യ പത്തു പകലുകളിലെ സൽക്കർമ്മങ്ങൾ.അപ്പോൾ സഹാബാക്കൾ /അനുചരന്മാർ നബിയോട് ചോദിച്ചു :അല്ലാഹുവിന്റെ മാർഗ്ഗത്തിലെ ജിഹാദ് പോലും ഇതിനേക്കാൾ അല്ലാഹുവിനു ഇഷ്ട്ടപ്പെട്ടത് അല്ലെ? നബി മറുപടി പറഞ്ഞു:അല്ലാഹുവിന്റെ മാർഗ്ഗത്തിലെ ജിഹാദ് പോലും ഇതിനേക്കാൾ അല്ലാഹുവിനു ഇഷ്ട്ടപ്പെട്ടത് അല്ല;ഒരാൾ സ്വന്തം ജീവനും സ്വത്തുമായി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരത്തിന്/ജിഹാദിന് പുറപ്പെടുകയും അത് രണ്ടും തിരികെ കൊണ്ട് വരാതിരിക്കുകയും ചെയ്താലല്ലാതെ.
ഇനി ദലീലുൽ ഫാലിഹീൻ എന്ന കിത്താബിൽ ഈ ഹദീസിനു നല്കിയ വിശദീകരണത്തിന്റെ അറബി മൂലം പൂർണ്ണമായും മലയാള സാരാംശവും ചുവടെ ചേർക്കുന്നു
رياض الصالحين
مع
دليل الفالحـــين
( عن ابن عباس رضي الله عنهما قال: قال رسول الله - صلى الله عليه وسلم -: ما من) مزيدة؛ لاستغراق النفي ( أيام العمل الصالح) مبتدأ ( فيها) ظرف مستقر في محل الوصف أو الحال مما قبله؛ لأنه محلى بأل الجنسية، أو لغو متعلق بالخبر وهو ( أحب إلى الله من العمل الصالح في هذه الأيام) ولا يضر تعدد المتعلق لاختلاف اللفظ ( يعني) أي: النبي - صلى الله عليه وسلم - بالأيام المشار إليها ( أيام العشر) أي: من ذي الحجة
....................................
ഇവിടെ ''ഈ പകലുകളിലെ'' എന്ന് നബി പറഞ്ഞത് ''അയ്യാമുൽ അഷർ''-പത്തു പകലുകൾ--അന്നെന്നു ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറഞ്ഞിട്ടുണ്ട്-അതായത് ദുൽ ഹജ്ജു മാസത്തെ ആദ്യ പത്തു പകലുകൾ.
( قالوا: يا رسول الله ولا الجهاد في سبيل الله) أي: المفعول في غيرها أفضل من غيره من عمل البر فيها ( قال: ولا الجهاد في سبيل الله) أي: فلا يفوق عمل البر فيها ( إلا رجل) أي: إلا عمل رجل فالاستثناء متصل، والرفع على البدل، وقيل: منقطع أي لكن رجل خرج يخاطر بنفسه وماله فلم يرجع بشيء أفضل من غيره،
.....................................
ഇവിടെ
إلا رجل خرج بنفسه، وماله فلم يرجع من ذلك بشيء
''ഒരാൾ സ്വന്തം ജീവനും സ്വത്തുമായി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരത്തിന്/ജിഹാദിന് പുറപ്പെടുകയും അത് രണ്ടും തിരികെ കൊണ്ട് വരാതിരിക്കുകയും ചെയ്താലല്ലാതെ''എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അങ്ങിനെ ജീവനും സ്വത്തും അപകടത്തിലാക്കി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ്/ധർമ്മ സമരം ചെയ്ത വ്യക്തിയുടെ അമൽ /കർമ്മം ഒഴികെ എന്നാണു -അത് ഇതിനേക്കാൾ മഹത്തരമാണ് എന്ന് സാരം.
وقال الدماميني: إنما يستقيم هذا على اللغة التميمية، وإلا فالمنقطع عند أهل الحجاز واجب النصب ( خرج يخاطر بنفسه وماله) أي: خرج يقصد قهر عدوه، ولو أدى ذلك إلى قتل نفسه وذهاب ماله ( فلم يرجع من ذلك بشيء) أي: بأن رزقه الله الشهادة،
ഇസ്ലാമിന്റെ ശത്രുവിനെ കീഴ്പ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ജിഹാദിന് /ധർമ്മ സമരത്തിന് ഒരുങ്ങി പുറപ്പെടുകയും എന്നാൽ അത് അദ്ധേഹത്തിന്റെ ജീവനും സ്വത്തും നഷ്ട്ടപ്പെടാൻ ഇടയാക്കുകയും ചെയ്തുവെങ്കിൽ ആ കർമ്മം ഈ പത്തു പകലുകളിലെ അല്ലാഹുവിനു പ്രിയങ്കരമാവുമെന്നു സാരം .അതായത് അല്ലാഹു ഷഹാദതു/രക്ത സാക്ഷ്യം നല്കിയ ഒരാളുടെ കർമ്മം
ولأبي عوانة: إلا من لا يرجع بنفسه، ولا ماله، وله من طريق آخر، إلا أن لا يرجع، وله أيضاً: إلا من عقر جواده وأهريق دمه
അബൂ അവാനയുടെ റിപ്പോർട്ടിൽ
إلا من لا يرجع بنفسه، ولا ماله
സ്വന്തം ജീവനും സ്വത്തും കൊണ്ട് മടങ്ങി വരാത്ത ഒരാൾ ഒഴികെ എന്നാണുള്ളത്.അദ്ധേഹത്തിന്റെ മറ്റൊരു വഴിയുള്ള റിപ്പോർട്ടിൽ
إلا أن لا يرجع
ആ വ്യക്തി മടങ്ങി വന്നില്ലെങ്കിൽ ഒഴികെ എന്നും മറ്റൊരു റിപ്പോർട്ടിൽ
إلا من عقر جواده وأهريق دمه
സ്വന്തം കുതിരയെ നഷ്ട്ടപ്പെട്ടവനും സ്വന്തം രക്തം ചിന്തിയവനും ഒഴികെ എന്നും കാണാം
زاد أبو عوانة في رواية عن ابن عمر "فأكثروا فيهن من التهليل والتكبير، فإن صيام يوم منها يعدل صيام سنة، والعمل فيها بسبعمائة ضعف "
അബൂ അവാന രേഖപ്പെടുത്തിയ , ഇബ്നു ഉമർ റദിയല്ലാഹു അൻഹുവിൽ നിന്നുള്ള റിപ്പോർട്ടിൽ ''ആയതിനാൽ നിങ്ങൾ പ്രസ്തുത പകലുകളിൽ തഹ്ലീലും തക്ബീറും വർദ്ധിപ്പിക്കുക;അതിലെ ഒരു നോമ്പ് ഒരു വര്ഷത്തെ നോമ്പിനു സമമാണ്;അതിലെ ഒരു സത്കർമ്മം എഴുനൂറു സത്കർമ്മങ്ങൾക്ക് സമമാണ്.എന്ന് കാണാം.
وللترمذي عن أبي هريرة "يعدل صيام كل يوم منها بصيام سنة وقيام كل ليلة منها بقيام ليلة القدر
തിർമുദി രേഖപ്പെടുത്തിയ , അബൂ ഹുറൈറ റദിയല്ലാഹു അൻഹുവിൽ നിന്നുള്ള റിപ്പോർട്ടിൽ
ആ പകലുകളിലെ ഒരു പകലിലെ നോമ്പ് ഒരു വർഷത്തെ നോമ്പിനു സമമാണ്;അതിലെ ഒരു രാത്രിയിലെ രാത്രിനിസ്ക്കാരം ലൈലത്തുൽ ഖദ്രിലെ നിസ്ക്കാരത്തിന് തുല്യമാണ് എന്ന് കാണാം.
"قلت" وبهذه الروايات يتخصص حديث: أفضل الصيام بعد شهر رمضان شهر الله المحرم ( رواه البخاري) ورواه أبو داود والترمذي، وقال: حسن صحيح غريب.
وابن ماجه.
തുടർന്ന് ദലീലുൽ ഫാലിഹീൻ കർത്താവ്
أفضل الصيام بعد شهر رمضان شهر الله المحرم
എന്ന ഹദീസ് ഉദ്ധരിക്കുന്നുണ്ട്
............................
سنن النسائي
സുനനു ന്നസാഇ
2417
كتاب الصيام
നോമ്പ് സംബന്ധിച്ച കിതാബു
باب كَيْفَ يَصُومُ ثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ وَذِكْرِ اخْتِلاَفِ النَّاقِلِينَ لِلْخَبَرِ فِي ذَلِكَ
മാസത്തിൽ മൂന്നു ദിവസം എങ്ങിനെ നോമ്പ് നോല്ക്കണമെന്നതും ഇത് സംബന്ധിച്ച വ്യത്യസ്ത റിപ്പോർട്ടുകളും സംബന്ധിച്ച ബാബിലാണ് ഈ ഹദീസ് വന്നിട്ടുള്ളത്.
أَخْبَرَنِي أَحْمَدُ بْنُ يَحْيَى، عَنْ أَبِي نُعَيْمٍ، قَالَ حَدَّثَنَا أَبُو عَوَانَةَ، عَنِ الْحُرِّ بْنِ الصَّيَّاحِ، عَنْ هُنَيْدَةَ بْنِ خَالِدٍ، عَنِ امْرَأَتِهِ، عَنْ بَعْضِ، أَزْوَاجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَصُومُ تِسْعًا مِنْ ذِي الْحِجَّةِ وَيَوْمَ عَاشُورَاءَ وَثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ أَوَّلَ اثْنَيْنِ مِنَ الشَّهْرِ وَخَمِيسَيْنِ
ഖുനൈദതു ബ്നു ഖാലിദ് എന്നവർ അവരുടെ ഭാര്യ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഒരു ഭാര്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ ദുൽ ഹജ്ജു മാസത്തിൽ ഒമ്പത് ദിവസവും(ആദ്യത്തെ) ആശൂറാ(മുഹറം പത്തിന്) ദിവസവും മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയും രണ്ടു വ്യാഴാഴ്ചയും നോമ്പ് നോല്ക്കുമായിരുന്നു.
Hadith 2418
أَخْبَرَنَا أَبُو بَكْرِ بْنُ أَبِي النَّضْرِ، قَالَ حَدَّثَنَا أَبُو إِسْحَاقَ الأَشْجَعِيُّ، - كُوفِيٌّ - عَنْ عَمْرِو بْنِ قَيْسٍ الْمُلاَئِيِّ، عَنِ الْحُرِّ بْنِ الصَّيَّاحِ، عَنْ هُنَيْدَةَ بْنِ خَالِدٍ الْخُزَاعِيِّ، عَنْ حَفْصَةَ، قَالَتْ أَرْبَعٌ لَمْ يَكُنْ يَدَعُهُنَّ النَّبِيُّ صلى الله عليه وسلم صِيَامَ عَاشُورَاءَ وَالْعَشْرَ وَثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ وَرَكْعَتَيْنِ قَبْلَ الْغَدَاةِ
ഹഫ്സ റദിയല്ലാഹു അൻഹാ റിപ്പോർട്ട് ചെയ്യുന്നു:നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ നാല് കാര്യങ്ങൾ ഉപേക്ഷിക്കാരുണ്ടായിരുന്നില്ല -ആശൂറാ ദിവസത്തെ നോമ്പ്,ദുൽ ഹജ്ജു (ആദ്യ) പത്തിലെ നോമ്പ്,എല്ലാ മാസവും മൂന്നു ദിവസത്തെ നോമ്പ് ,ഫജ്ര് നിസ്ക്കാരത്തിനു മുമ്പ് രണ്ടു റകഅത് സുന്നത് നിസ്ക്കാരം എന്നിവയാണവ.
سنن أبي داوود
സുനനു അബീ ദാവൂദ്
2437
كتاب الصوم
നോമ്പ് സംബന്ധിച്ച കിതാബു
باب فِي صَوْمِ الْعَشْرِ
പത്തു നോമ്പ് സംബന്ധിച്ച്
حَدَّثَنَا مُسَدَّدٌ، حَدَّثَنَا أَبُو عَوَانَةَ، عَنِ الْحُرِّ بْنِ الصَّبَّاحِ، عَنْ هُنَيْدَةَ بْنِ خَالِدٍ، عَنِ امْرَأَتِهِ، عَنْ بَعْضِ، أَزْوَاجِ النَّبِيِّ صلى الله عليه وسلم قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ تِسْعَ ذِي الْحِجَّةِ وَيَوْمَ عَاشُورَاءَ وَثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ أَوَّلَ اثْنَيْنِ مِنَ الشَّهْرِ وَالْخَمِيسَ
മുകളിലെ ഹദീസ് കാണുക
سنن إبن ماجه
സുനനു ഇബ്നു മാജ
1729/1801
كتاب الصيام
നോമ്പ് സംബന്ധിച്ച കിതാബു
حَدَّثَنَا هَنَّادُ بْنُ السَّرِيِّ، حَدَّثَنَا أَبُو الأَحْوَصِ، عَنْ مَنْصُورٍ، عَنْ إِبْرَاهِيمَ، عَنِ الأَسْوَدِ، عَنْ عَائِشَةَ، قَالَتْ مَا رَأَيْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ صَامَ الْعَشْرَ قَطُّ
അസ്-വദു ആഇഷ റദിയല്ലാഹു അൻഹായിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:ആഇഷ റദിയല്ലാഹു അൻഹാ പറയുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ ദുൽ ഹജ്ജു മാസത്തിലെ പത്തു ദിവസങ്ങൾ നോമ്പ് നോല്ക്കുന്നത് ഞാൻ കണ്ടിട്ടേയില്ല .
ഇവിടെ നബി പത്നി ഹഫ്സ ബീവിയുടെ ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ദുൽ ഹജ്ജു (ആദ്യ) പത്തിലെ നോമ്പ് ഉപേക്ഷിക്കാരുണ്ടായിരുന്നില്ല എന്ന് കാണുന്നു .അതെ സമയം ആഇഷ റദിയല്ലാഹു അൻഹായിൽ നിന്നുള്ള റിപ്പോർട്ടിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ ദുൽ ഹജ്ജു മാസത്തിലെ പത്തു ദിവസങ്ങൾ നോമ്പ് നോല്ക്കുന്നത്അവർ കണ്ടിട്ടേയില്ല എന്നാണുള്ളത്.ഈ രണ്ടു ഹദീസുകലെയും സംയോജിപ്പിച്ച് കൊണ്ട് ഇമാം നവവി മജ്മൂഇൽ പറയുന്നത് കാണുക
قال النووي رحمه الله : قال العلماء هو متأول على أنها لم تره ولا يلزم منه تركه في نفس الأمر لأنه صلى الله عليه وسلم كان يكون عندها في يوم من تسعة أيام والباقي عند باقي أمهات المؤمنين رضي الله عنهن أو لعله صلى الله عليه وسلم كان يصوم بعضه في بعض الأوقات وكله في بعضها ويتركه في بعضها لعارض سفر أو مرض أو غيرهما وبهذا يجمع بين الأحاديث .
المجموع للنووي
ഇമാം നവവി റഹിമഹുല്ലാഹ് പറയുന്നു:ഉലമാക്കൾ പറയുന്നു -ആഇഷ റദിയല്ലാഹു അൻഹാ കണ്ടില്ല എന്നതിനാൽ നബി നോമ്പ് നോറ്റിരുന്നില്ല എന്ന് ഉറപ്പിക്കാൻ സാധ്യമില്ല .കാരണം ഒമ്പത് ദിവസങ്ങളിൽ ഒരു ദിവസം മാത്രമേ നബി ആഇഷ റദിയല്ലാഹു അൻഹായുടെ വീട്ടിൽ താമസിച്ചിട്ടുണ്ടാവൂ.ബാക്കി ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ -ഉമ്മഹാതുൽ മുഅമിനീൻ റദിയല്ലാഹു അൻഹുന്ന-വീട്ടിൽ ആയിരുന്നിരിക്കണമല്ലോ.അല്ലെങ്കിൽ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ നോമ്പ് നോല്ക്കുകയും ചിലപ്പോൾ മുഴുവൻ ദിവസങ്ങൾ നോമ്പ് നോല്ക്കുകയും ചിലപ്പോൾ രോഗം, യാത്ര അല്ലെങ്കിൽ മറ്റു കാരണങ്ങൾഎന്നിവ മൂലം ചില ദിവസങ്ങൾ നോമ്പ് ഉപേക്ഷിച്ചു കാണും
وقال النووي رحمه الله أيضاً : قال العلماء هذا الحديث مما يوهم كراهة صوم العشر والمراد بالعشر هنا الأيام التسعة من أول ذي الحجة قالوا وهذا مما يتأول فليس في صوم هذه التسعة كراهة بل هي مستحبة استحبابا شديدا لاسيما التاسع منها وهو يوم عرفة وقد سبقت الأحاديث في فضله وثبت في صحيح البخاري أن رسول الله صلى الله عليه وسلم قال ما من أيام العمل الصالح فيها أفضل منه في هذه يعنى العشر الأوائل من ذي الحجة فيتأول قولها لم يصم العشر أنه لم يصمه لعارض مرض أو سفر أو غيرهما أو أنها لم تره صائماً فيه ولا يلزم من ذلك عدم صيامه في نفس الأمر ويدل على هذا التأويل حديث هنيدة بن خالد عن امرأته عن بعض أزواج النبي صلى الله عليه وسلم قالت كان رسول الله صلى الله عليه وسلم يصوم تسع ذي الحجة ويوم عاشوراء وثلاثة أيام من كل شهر الاثنين من الشهر والخميس ورواه أبو داود وهذا لفظه وأحمد والنسائي وفي روايتهما وخميسين والله أعلم .
شرح النووي على صحيح مسلم
ഇമാം നവവി റഹിമഹുല്ലാഹ് ശറഹു മുസ്ലിമിലും സമാനമായ നിരീക്ഷണം രേഖപ്പെടുത്തിയത് മുകളിൽ .ഇമാം ബൈഹഖി , ഇബ്നു ഖയ്യിം , ഷൌകാനി എന്നിവരുടെ നിരീക്ഷണങ്ങൾ ചുവടെ ചേർക്കുന്നു
قال ابن القيم رحمه الله : " وأما صيام عشر ذي الحجة فقد اختلف فيه فقالت عائشة ما رأيته صائما في العشر قط ذكره مسلم ، وقالت حفصة أربع لم يكن يدعهن رسول الله صلى الله عليه وسلم صيام يوم عاشوراء والعشر وثلاثة أيام من كل شهر وركعتا الفجر ذكره الإمام أحمد رحمه الله وذكر الإمام أحمد عن بعض أزواج النبي صلى الله عليه وسلم أنه كان يصوم تسع ذي الحجة ويصوم عاشوراء وثلاثة أيام من الشهر أو الأثنين من الشهر والخميس وفي لفظ الخميسين والمثبت مقدم على النافي إن صح .
زاد المعاد في هدي خير العباد لابن القيم
قال البيهقي رحمه الله : بعد ما ذكر حديث حفصة رضي الله عنها " وهذا الحديث أولى مع ما سبق ذكره من الحديث الذي روي عن عائشة أنها قالت ما رأيت رسول الله صلى الله عليه وسلم صائما في العشر قط لأن هذا مثبت فهو أولى من النافي . فضائل الأوقات للبيهقي ص .
قال الشوكاني رحمه الله : قال العلماء المراد أنه لم يصمها لعارض مرض أو سفر أو غيرهما أو أن عدم رؤيتها له صائما لا يستلزم العدم على أنه قد ثبت من قوله ما يدل على مشروعية صومها كما في حديث الباب فلا يقدح في ذلك عدم الفعل .
نيل الأوطار شرح منتقى الأخبار للشوكاني .
وقال الشوكاني رحمه الله أيضاً : " وأما صيام تسع من ذي الحجة فلما ثبت عنه صلى الله عليه وسلم من حديث حفصة عند أحمد والنسائى قالت : أربع لم يكن يدعهن رسول الله صلى الله عليه وسلم صيام عاشوراء والعشر وثلاثة أيام من كل شهروأخرجه أبو داود بلفظ كان يصوم تسع ذي الحجة ويوم عاشوراء وثلاثة أيام من كل شهر وأول أثنين من الشهر والخميس وقد أخرج مسلم عن عائشة أنها قالت مارأيت رسول الله صلى الله عليه وسلم صائما في العشر قط وفي رواية لم يصم قط " وعدم رؤيتها وعلمها لا يستلزم العدم وآكد التسع يوم عرفة وقد ثبت في صحيح مسلم وغيره من حديث أبي قتادة قال قال رسول الله صلى الله عليه وسلم صوم يوم عرفة يكفر سنتين ماضية ومستقبلة وصوم يوم عاشوراء يكفر سنة ماضية
جامع الترمذي
ജാമിഉത്തിർമുദി
757
كتاب الصوم عن رسول الله صلى الله عليه وسلم
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പ് സംബന്ധിച്ച കിതാബു
باب مَا جَاءَ فِي الْعَمَلِ فِي أَيَّامِ الْعَشْرِ
(ദുൽഹജ്ജിലെ ആദ്യ) പത്തു പകലുകളിലെ സത്കർമ്മങ്ങൾ സംബന്ധിച്ച ബാബു
حَدَّثَنَا هَنَّادٌ قَالَ: حَدَّثَنَا أَبُو مُعَاوِيَةَ، عَنْ الأَعْمَشِ، عَنْ مُسْلِمٍ هُوَ البَطِينُ وَهُوَ ابْنُ أَبِي عِمْرَانَ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنْ ابْنِ عَبَّاسٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ العَشْرِ» ، فَقَالُوا: يَا رَسُولَ اللَّهِ، وَلَا الجِهَادُ فِي سَبِيلِ اللَّهِ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «وَلَا الجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ» وَفِي البَابِ عَنْ ابْنِ عُمَرَ، وَأَبِي هُرَيْرَةَ، وَعَبْدِ اللَّهِ بْنِ عَمْرٍو، وَجَابِرٍ.: «حَدِيثُ ابْنِ عَبَّاسٍ حَدِيثٌ حَسَنٌ صَحِيحٌ غَرِيبٌ»
രിയാദുസ്സ്വാലിഹീനിലെ ഹദീസ് ഈ പോസ്റ്റിന്റെ തുടക്കത്തിൽ കൊടുത്തത് കാണുക
تحفة الاحوذى
ഈ ഹദീസിന്റെ വിശദീകരണം തുഹ്ഫത്തുൽ അഹ്-വദിയിൽ കൊടുത്തിട്ടുള്ളത് താഴെ ചേർത്തിരിക്കുന്നു.
ഹദീസിലെ പത്തു ദിവസങ്ങൾ സംബന്ധിച്ച് അഭിപ്രായമുണ്ട്.അറഫയുടെ പകൽ ഉൾപ്പെടുന്ന ദുൽ ഹജ്ജിലെ ആദ്യത്തെ പത്തു പകലുകൾ പകലുകളുടെ കൂട്ടത്തിലും ലൈലത്തുൽ ഖദ്രിനു സാധ്യതയുള്ള റമദാനിലെ അവസാനത്തെ പത്തു രാത്രികൾ രാത്രികളുടെ കൂട്ടത്തിലും ശ്രേഷ്ട്ടകരമാണ് എന്നതാണ് മുഖ്താറായ അഭിപ്രായം എന്ന് ഈ വിശദീകരണത്തിൽ കാണുന്നു .പകലുകളിൽ ഏറ്റവും ശ്രേഷ്ട്ടകരമായ പകൽ അറഫയുടെ പകലും രാത്രികളിൽ ഏറ്റവും ശ്രേഷ്ട്ടകരമായ രാത്രി ലൈലത്തുൽ ഖദറിന്റെ രാത്രിയുമാണ്.അത് കൊണ്ടാണ് നബി ദുൽ ഹജ്ജിലെ ആദ്യ പതിനേ കുറിച്ച് പറഞ്ഞപ്പോൾ
രാത്രികളെ പറ്റി പറയാതെ പകലുകളെ പറഞ്ഞത്.
قوله ( وهو بن أَبِي عِمْرَانَ الْبَطِينُ) بِفَتْحِ الْمُوَحَّدَةِ هُوَ لَقَبُ مُسْلِمِ بْنِ أَبِي عِمْرَانَ لُقِّبَ بِذَلِكَ لِعِظَمِ بَطْنِهِ ذَكَرَهُ الْحَافِظُ قَوْلُهُ ( مَا مِنْ أَيَّامٍ) مِنْ زَائِدَةٌ ( الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ) أَيِ الْعَشْرِ الْأُوَلِ مِنْ ذِي الْحِجَّةِ وَفِي حَدِيثِ جَابِرٍ فِي صَحِيحَيْ أَبِي عوانة وبن حِبَّانَ مَا مِنْ أَيَّامٍ أَفْضَلُ عِنْدَ اللَّهِ مِنْ أَيَّامِ عَشْرِ ذِي الْحِجَّةِ كَذَا فِي الْفَتْحِ قَالَ الطِّيبِيُّ الْعَمَلُ مُبْتَدَأٌ وَفِيهِنَّ مُتَعَلِّقٌ بِهِ وَالْخَبَرُ أَحَبُّ وَالْجُمْلَةُ خَبَرُ مَا أَيْ وَاسْمُهَا أَيَّامٍ وَمِنَ الْأُولَى زَائِدَةٌ وَالثَّانِيَةُ مُتَعَلِّقَةٌ بِأَفْعَلَ
وَفِيهِ حَذْفٌ كَأَنَّهُ قِيلَ لَيْسَ الْعَمَلُ فِي أَيَّامٍ سِوَى الْعَشْرِ أَحَبَّ إِلَى اللَّهِ من العمل في هذه العشر قال بن الْمَلَكِ لِأَنَّهَا أَيَّامُ زِيَارَةِ بَيْتِ اللَّهِ وَالْوَقْتُ إِذَا كَانَ أَفْضَلَ كَانَ الْعَمَلُ الصَّالِحُ فِيهِ أَفْضَلَ
وَذَكَرَ السَّيِّدُ اخْتَلَفَ الْعُلَمَاءُ فِي هَذِهِ العشر والعشر الأخير مِنْ رَمَضَانَ فَقَالَ بَعْضُهُمْ هَذِهِ الْعَشْرُ أَفْضَلُ لِهَذَا الْحَدِيثِ.
وَقَالَ بَعْضُهُمْ عَشْرُ رَمَضَانَ أَفْضَلُ للصوم والقدر وَالْمُخْتَارُ أَنَّ أَيَّامَ هَذِهِ الْعَشْرِ أَفْضَلُ لِيَوْمِ عَرَفَةَ وَلَيَالِي عَشْرِ رَمَضَانَ أَفْضَلُ لِلَيْلَةِ الْقَدْرِ لِأَنَّ يَوْمَ عَرَفَةَ أَفْضَلُ أَيَّامِ السَّنَةِ وَلَيْلَةُ الْقَدْرِ أَفْضَلُ لَيَالِي السَّنَةِ وَلِذَا قَالَ مَا مِنْ أَيَّامٍ وَلَمْ يَقُلْ مِنْ لَيَالٍ كَذَا فِي الْأَزْهَارِ وَكَذَا فِي الْمِرْقَاةِ
( وَلَا الْجِهَادُ فِي سَبِيلِ اللَّهِ) أَيْ أَفْضَلُ مِنْ ذَلِكَ ( إِلَّا رَجُلٌ) أَيْ إِلَّا جِهَادُ رَجُلٍ ( لَمْ يَرْجِعْ مِنْ ذَلِكَ) أَيْ مِمَّا ذَكَرَ مِنْ نَفْسِهِ وَمَالِهِ ( بِشَيْءٍ) أَيْ صَرَفَ مَالَهُ وَنَفْسَهُ فِي سَبِيلِ اللَّهِ فَيَكُونُ أَفْضَلَ مِنَ الْعَامِلِ فِي أَيَّامِ الْعَشْرِ أَوْ مُسَاوِيًا لَهُ قَوْلُهُ ( وفي الباب عن بْنِ عُمَرَ) أَخْرَجَهُ أَبُو عَوَانَةَ فِي صَحِيحِهِ ( وَأَبِي هريرة) أخرجه الترمذي وبن مَاجَهْ ( وَعَبْدِ اللَّهِ بْنِ عَمْرٍو) لَمْ أَقِفْ عَلَى مَنْ أَخْرَجَهُ ( وَجَابِرٍ) أَخْرَجَهُ أَبُو عَوَانَةَ وبن حبان في صحيحهما قوله ( حديث بن عَبَّاسٍ حَدِيثٌ حَسَنٌ غَرِيبٌ صَحِيحٌ) وَأَخْرَجَهُ الْبُخَارِيُّ وأبو داود وبن ماجه
جامع الترمذي
ജാമിഉത്തിർമുദി
758
حَدَّثَنَا أَبُو بَكْرِ بْنُ نَافِعٍ الْبَصْرِيُّ، حَدَّثَنَا مَسْعُودُ بْنُ وَاصِلٍ، عَنْ نَهَّاسِ بْنِ قَهْمٍ، عَنْ قَتَادَةَ، عَنْ سَعِيدِ بْنِ الْمُسَيَّبِ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " مَا مِنْ أَيَّامٍ أَحَبُّ إِلَى اللَّهِ أَنْ يُتَعَبَّدَ لَهُ فِيهَا مِنْ عَشْرِ ذِي الْحِجَّةِ يَعْدِلُ صِيَامُ كُلِّ يَوْمٍ مِنْهَا بِصِيَامِ سَنَةٍ وَقِيَامُ كُلِّ لَيْلَةٍ مِنْهَا بِقِيَامِ لَيْلَةِ الْقَدْرِ " . قَالَ أَبُو عِيسَى هَذَا حَدِيثٌ غَرِيبٌ لاَ نَعْرِفُهُ إِلاَّ مِنْ حَدِيثِ مَسْعُودِ بْنِ وَاصِلٍ عَنِ النَّهَّاسِ . قَالَ وَسَأَلْتُ مُحَمَّدًا عَنْ هَذَا الْحَدِيثِ فَلَمْ يَعْرِفْهُ مِنْ غَيْرِ هَذَا الْوَجْهِ مِثْلَ هَذَا . وَقَالَ قَدْ رُوِيَ عَنْ قَتَادَةَ عَنْ سَعِيدِ بْنِ الْمُسَيَّبِ عَنِ النَّبِيِّ صلى الله عليه وسلم مُرْسَلاً شَيْءٌ مِنْ هَذَا . وَقَدْ تَكَلَّمَ يَحْيَى بْنُ سَعِيدٍ فِي نَهَّاسِ بْنِ قَهْمٍ مِنْ قِبَلِ حِفْظِهِ
അബൂ ഹുറൈറ റദിയല്ലാഹു അൻഹു നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:ദുൽ ഹജ്ജു മാസത്തിലെ ആദ്യ പത്തു ദിവസങ്ങളിലെ ആരാധനയേക്കാൾ അല്ലാഹുവിനു പ്രിയങ്കരമായ മറ്റൊന്നുമില്ല.അതിലെ ഒരു പകലിലെ നോമ്പ് ഒരു വര്ഷത്തെ നോമ്പിനും ഒരു രാത്രി നിസ്ക്കരിക്കുന്നത് ലൈലത്തുൽ ഖദറിൽ നിസ്ക്കരിക്കുന്നതിനും സമാനമാണ്.
تحفة الاحوذى
ഈ ഹദീസിന്റെ വിശദീകരണം തുഹ്ഫത്തുൽ അഹ്-വദിയിൽ കൊടുത്തിട്ടുള്ളത് താഴെ ചേർത്തിരിക്കുന്നു.ഇവിടെ പത്തു ദിവസത്തെ എന്നതിൽ നോമ്പ് ആവുമ്പോൾ ദുൽ ഹജ്ജു പത്തു ഉൾപ്പെടില്ല-അതായത് ദുൽ ഹജ്ജു ഒന്ന് മുതൽ ഒമ്പതിന് അറഫ വരെയുള്ള നോമ്പ് എന്ന് സാരം .
قَوْلُهُ ( حَدَّثَنَا أَبُو بَكْرِ بْنُ نَافِعٍ الْبَصْرِيُّ) اسْمُهُ مُحَمَّدُ بْنُ أَحْمَدَ بْنِ نَافِعٍ الْعَبْدِيُّ مَشْهُورٌ بِكُنْيَتِهِ صَدُوقٌ مِنْ صِغَارِ الْعَاشِرَةِ ( أَخْبَرَنَا مَسْعُودُ بْنُ وَاصِلٍ) الْأَزْرَقُ الْبَصْرِيُّ صَاحِبُ السَّابِرِيِّ لَيِّنُ الْحَدِيثِ مِنَ التَّاسِعَةِ ( عَنْ نَهَّاسٍ) بِتَشْدِيدِ الْهَاءِ ثُمَّ مُهْمَلَةٍ ( بْنُ قَهْمٍ) بِفَتْحِ الْقَافِ وَسُكُونِ الْهَاءِ الْبَصْرِيِّ ضَعِيفٌ مِنَ السَّادِسَةِ
قَوْلُهُ ( مَا) بِمَعْنَى لَيْسَ ( مِنْ أَيَّامٍ) مِنْ زَائِدَةٌ وَأَيَّامٍ اسْمُهَا ( أَحَبَّ إِلَى اللَّهِ) بِالنَّصْبِ عَلَى أَنَّهُ خَبَرُهَا وَبِالْفَتْحِ صِفَتُهَا وَخَبَرُهَا ثَابِتَةٌ وَقِيلَ بِالرَّفْعِ عَلَى أَنَّهُ صِفَةُ أَيَّامٍ عَلَى الْمَحَلِّ وَالْفَتْحُ عَلَى أَنَّهَا صِفَتُهَا عَلَى اللَّفْظِ وَقَوْلُهُ ( أَنْ يَتَعَبَّدَ) فِي مَحَلِّ رَفْعٍ بِتَأْوِيلِ الْمَصْدَرِ عَلَى أَنَّهُ فَاعِلُ أَحَبَّ وَقِيلَ التَّقْدِيرُ لِأَنَّ يَتَعَبَّدَ أَيْ يَفْعَلَ الْعِبَادَةَ ( لَهُ) أَيْ لِلَّهِ ( فِيهَا) أَيْ فِي الْأَيَّامِ ( مِنْ عَشْرِ ذِي الْحِجَّةِ) قَالَ الطِّيبِيُّ قِيلَ لَوْ قِيلَ أَنْ يتعبد مبتدأ وأحب خبره ومن مُتَعَلِّقٌ بِأَحَبَّ يَلْزَمُ الْفَصْلُ بَيْنَ أَحَبَّ وَمَعْمُولِهِ بِأَجْنَبِيٍّ فَالْوَجْهُ أَنْ يُقْرَأَ أَحَبَّ بِالْفَتْحِ لِيَكُونَ صِفَةَ أَيَّامٍ وَأَنْ يَتَعَبَّدَ فَاعِلُهُ وَمِنْ مُتَعَلِّقٌ بأحب والفصل ليس بأجنبي وَالْفَصْلُ لَيْسَ بِأَجْنَبِيٍّ وَهُوَ كَقَوْلِهِ مَا رَأَيْتُ رَجُلًا أَحْسَنَ فِي عَيْنِهِ الْكُحْلُ مِنْ عَيْنِ زَيْدٍ وَخَبَرُ مَا مَحْذُوفٌ أَقُولُ لَوْ جَعَلَ أَحَبَّ خَبَرَ مَا وَأَنْ يَتَعَبَّدَ مُتَعَلِّقًا بِأَحَبَّ بِحَذْفِ الْجَارِّ أَيْ مَا مِنْ أَيَّامٍ أَحَبَّ إِلَى اللَّهِ لِأَنْ يَتَعَبَّدَ لَهُ فِيهَا مِنْ عَشْرِ ذِي الْحِجَّةِ لَكَانَ أَقْرَبَ لَفْظًا وَمَعْنًى أَمَّا اللَّفْظُ فَظَاهِرٌ
وَأَمَّا الْمَعْنَى فَلِأَنَّ سَوْقَ الْكَلَامِ لِتَعْظِيمِ الْأَيَّامِ وَالْعِبَادَةُ تَابِعَةٌ لَهَا لَا عَكْسُهُ وَعَلَى مَا ذَهَبَ إِلَيْهِ الْقَائِلُ يَلْزَمُ الْعَكْسُ مَعَ ارْتِكَابِ ذَلِكَ التَّعَسُّفِ ( يَعْدِلُ) بِالْمَعْلُومِ وقيل بالمجهول أي يسوي
( صِيَامُ كُلِّ يَوْمٍ مِنْهَا)
أَيْ مَا عَدَا العاشر وقال بن الْمَلَكِ أَيْ مِنْ أَوَّلِ ذِي الْحِجَّةِ إِلَى يَوْمِ عَرَفَةَ ( صِيَامَ سَنَةٍ) أَيْ لَمْ يَكُنْ فِيهَا عَشْرُ ذِي الْحِجَّةِ كَذَا قِيلَ وَالْمُرَادُ صِيَامُ التَّطَوُّعِ فَلَا يُحْتَاجُ إِلَى أَنْ يُقَالَ لَمْ يَكُنْ فِيهَا أَيَّامُ رَمَضَانَ قَوْلُهُ ( هَذَا حديث غريب الخ) وأخرجه بن مَاجَهْ وَهَذَا حَدِيثٌ ضَعِيفٌ لِأَنَّ فِي سَنَدِهِ مَسْعُودَ بْنَ وَاصِلٍ وَهُوَ لَيِّنُ الْحَدِيثِ وَفِيهِ نحاس بْنُ قَهْمٍ وَهُوَ ضَعِيفٌ
كَمَا عَرَفْتَ
ദുആഉ വസ്വിയ്യത്തോടെ
അബ്ബാസ് പറമ്പാടൻ
8848787706
Subscribe to:
Comments (Atom)